ലൈംഗികതയെപറ്റി നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടതെല്ലാം

പാഠം 1




@http://unaraan.blogspot.in/p/blog-page_3.html

ലൈംഗീകത എന്നു കേള്‍ക്കുന്ന മാത്രയില്‍ പലരിലും പല പല വികാരങ്ങളാണുണ്ടാകുക. ചിലര്‍ക്ക്‌ അറുപ്പും വെറുപ്പുമാണെങ്കില്‍ മറ്റു ചിലര്‍ക്കാകട്ടെ മടുപ്പും, അരിശവുമാണുണ്ടാകുക. ചിലര്‍ക്കണെങ്കില്‍ ഒരു ലഹരിയും മറ്റു ചിലര്‍ക്ക്‌ ഒരു ഉന്മാദവുമാണ്‌. കിടപ്പറ പങ്കിടലല്ല ദാമ്പത്യവും, ലൈംഗീക വേഴ്‌ചകളും. പ്രകൃതിയിലെ ഇതര ജീവ ജാലങ്ങളെ ശ്രദ്ധിക്കുക. പശുക്കള്‍ക്ക്‌ വാവിനോട്‌ അനുബന്ധിച്ചാണ്‌ പുളയുണ്ടാകുന്നതും ഇണ ചേരുന്നതും. പട്ടികള്‍ക്ക്‌ കന്നി മാസത്തിലാണെങ്കില്‍ പാമ്പുകള്‍ക്ക്‌ തുലാമാസവുമാണ്‌. മത്സ്യങ്ങള്‍ക്കാകട്ടെ ജൂണ്‍-ജൂലൈ മാസങ്ങളിലും. സ്‌ത്രീകള്‍ക്ക്‌ പൊതുവെ വാവിനോട്‌ അടുത്താണ്‌ ആര്‍ത്തവം കാണുന്നത്‌. അതിനോടടുത്താണ്‌ അവര്‍ക്ക്‌ ഇണ ചേരുവാനുള്ള താല്‍പര്യവും. ഇന്ന്‌ പല സ്‌ത്രീകളും പുഷന്മാരുടെ താല്‍പര്യം നിറവേറ്റുവാന്‍ കിടന്നു കൊടുക്കുന്ന കൂട്ടത്തിലാണ്‌. സ്‌ത്രീകള്‍ക്കു ഒന്നും ലഭിക്കുവാനില്ല എന്ന തരത്തിലാണ്‌ മിക്ക സ്‌ത്രീകളുടേയും ലൈംഗീക വേഴ്‌ചയില്ലുള്ള മനോഭാവം. കുട്ടികളായാല്‍ പിന്നെ ലൈംഗീക വേഴ്‌ചയില്‍ തീരെ താല്‍പര്യം കുറവായിരിക്കും. മക്കളുടെ കാര്യത്തിലായിരിക്കും പിന്നെ കൂടതല്‍ ശ്രദ്ധ. പൊതുവെ ചില സ്‌ത്രീകളുടെ കാര്യമാണ്‌ പൊതുവെ പറയുന്നത്‌. ലൈംഗീക വേഴ്‌ചയില്‍ നിന്ന്‌ പുരുഷന്‌്‌ എന്താണ്‌ ലഭിക്കുന്നത്‌ എന്ന്‌ ചില സ്‌ത്രീകള്‍ ചോദിച്ചതായി ചില പുരുഷന്മാര്‍ എന്നോട്‌ പറഞ്ഞതായി ഞാന്‍ ഓര്‍ക്കുന്നു.പലപ്പോഴും സ്‌ത്രീകള്‍ അജ്ഞതൊകൊണ്ടോ അറപ്പു കൊണ്ടോ ലൈംഗീക വേഴ്‌ചയില്‍ വെറുതെ കിടന്നു കൊടുക്കയല്ലാതെ വേണ്ടത്ര സഹകരിക്കുന്നില്ല എന്ന്‌ പല പുരുഷന്മാരും പരാതിപ്പെറുണ്ട്‌.
പണ്ട്‌ അമ്പലങ്ങളിലെ ചുമരുകളില്‍ പല വിധ രതി ക്രീഢകളും കൊത്തി വെക്കുകയോ, ആലേഘനം ചെയ്യുകയോ ഉണ്ടായിരുന്നു. അന്ന്‌ സ്‌ത്രീ പുരുഷ ഭേദമെന്യേ ലൈംഗീക വിഷയങ്ങള്‍ സഭ്യതയോടെ ചര്‍ച്ച ചെയ്‌തിരുന്നു. കാലത്തിന്റെ കുത്തുഴൊക്കില്‍ ഇന്ന്‌ ലൈംഗീകത അനാചാരമായി, അസ്ലീലമായി, ആഭാസമായി, അറപ്പും വെറുപ്പും ഉളവാക്കുന്ന സംഭവമായി, വിഷയാലമ്പടന്മാര്‍ക്ക്‌ കാമസക്തി ശമനമര്‍ഗ്ഗമായി..... അങ്ങിനെ തുടരുന്നു.
ലൈംഗീക തന്ത്രയിലടൂടെ മോക്ഷ പ്രപാപ്‌തി നേടാമെന്ന്‌ നമ്മുടെ ഋഷീശ്വരന്മാര്‍ പണ്ട്‌ പറഞ്ഞിരുന്നു. യോനി-ലിംഗം ശക്തിയുടെ കേന്ദ്രങ്ങളാണ്‌. അവ പ്രത്യേക രീതില്‍ ഉപയോഗിച്ചുകൊണ്ട്‌ ലൈംഗീക മൂര്‍ച്ഛയും, പരമാന്ദവും സുസാദ്ധ്യമാണെന്നും അതിലൂടെ മോക്ഷ പ്രാപ്‌തി ക്ഷിപ്ര സാദ്ധ്യമാണെന്നും നമ്മുടെ ഋഷിവര്യന്മാര്‍ പറഞ്ഞിരുന്നു. അവ വേണ്ട വിധം കൈകാര്യം ചെയ്യുവാനായാല്‍ ഇന്ന്‌ കാണുന്ന ലൈംഗീക അതിക്രമങ്ങള്‍ക്ക്‌ ഒരു പരിധി വരെ ശമനം ഉണ്ടാകുമായിരുന്നു.
ലൈംഗീകതയെ സ്‌ത്രീ പുരുഷ ഭേദമെന്യെ അത്‌ എന്താണെന്ന്‌ മനസ്സിലാക്കണം. വെറും ആഭാസമായോ മറ്രു തരത്തിലോ അതിനെ കാണരുത്‌, സമീപിക്കരുത്‌. കുമാരി പൂജ നടത്തിയിരുന്ന നാടാണ്‌ ഭാരതം. ഇന്ന്‌ കൂമാരിമരെ പീഢിപ്പിക്കുന്ന നാടായി മാറി. ഓരോ സ്‌ത്രീ പുരുഷനും ആഗ്രഹിക്കേണ്ട ഒന്നാണ്‌ രതി സുഖം. സ്‌ത്രീ പുരുഷന്മാരുടെ ആകര്‍ഷണ ശക്തിയുടെ മഹത്വവും, രഹസ്യവുംഅറിഞ്ഞ്‌ വേണ്ടതുപോലെ ഉപയോഗിക്കുവാനുള്ള അപ്രാപ്‌തി അവരെ നിരാശയിലേക്ക്‌ കൊണ്ടുപോകുന്നു. മനുഷ്യര്‍ക്ക്‌ ലഭ്യമാട്ടുള്ള അനുഗ്രഹീത ശക്തിയായ കാമ ശക്തിയെ വേണ്ടതു പോലെ നിന്ത്രിക്കാനാകതെ ഒരുപാട്‌ ദമ്പതികള്‍ ജീവിതകാലം മുഴുവനും കഷ്ടം അനുഭവിച്ചുവരുന്നുണ്ട്‌.
ആര്‍ത്തവം അഥവ മെന്‍സ്റ്റുറേഷന്‍: രക്തവാഹിനികളായിരിക്കുന്ന ധമനികളില്‍ നിന്ന്‌ യോനീ മുഖത്തെ പ്രാപിച്ചിട്ട്‌ പുറത്തേക്കു പോകുന്നതിനെ ആര്‍ത്തവം അഥവ ഋതു അഥവ തീണ്ടാരി എന്നിങ്ങനെ വിളിക്കുന്നു. ഏറ്റവും രസകരമായ ഒരു കാര്യം പല സ്‌ത്രീകളും അവരവരുടെ സ്വന്തം ശരീരഭാഗം കാണുകയോഅറിയുകയോ ചെയ്‌തീട്ടുണ്ടാവില്ല.
ആര്‍ത്തവം ആരംഭിക്കുന്നത്‌ 8 വയസ്സു മുതല്‍ 15 വയസ്സു വരെയുള്ള പ്രായത്തിലുള്ള പെണ്‍കുട്ടികളിലാണ്‌. മാസത്തലൊരിക്കലാണ്‌ ഇത്‌ കാണുന്നത്‌. (28 ദിവസത്തിലൊരിക്കല്‍- ഒരു ചന്ദ്രമാസം കൂടുമ്പോള്‍). യോനിയിലൂടെ 3 മുതല്‍ 7 ദിവസം വരെ കട്ടരക്തം ഒഴുകി പോകുന്നു. ചിര്‍ക്ക്‌ ഈ മാസകുളി അഥവ മാസമുറ എന്നൊക്കെ പറയപ്പെടുന്ന ഈ ഋതു 15 ദിവസം കൂടുമ്പോഴും കാണാറുണ്ട്‌. 15 വയസ്സിനുളളില്‍ ഋതുമതിയായില്ലെങ്കല്‍ ഡോക്‌റ്ററെ കാണേണ്ടതാണ്‌. ചിലപ്പോള്‍ അവരുരെ കന്യാ ചര്‍മ്മത്തിന്‌ വേണ്ടത്ര ദ്വാരം ഉണ്ടായിരിക്കില്ല. അത്‌്‌ ഒരു ചെറിയ സര്‍ജറിയിലുടെ ശരിയാക്കാവുന്നതാണ്‌. അല്ലാത്ത കാരണങ്ങള്‍ക്കണെങ്ങില്‍ വിദഗ്‌ദ ചികിതസ തേടേണ്ടതാണ്‌. ഗര്‍ഭണികളിലും, മുലയൂട്ടുന്ന അമ്മമാരിലും ആര്‍ത്തവം കാണാറുണ്ട്‌.

പാഠം 2

ക്ഷണം കഴിക്കുന്നതിനോ, ആവശ്യപ്പെടുന്നതിനോ അതിന്റെ ആവശ്യകതകള്‍ മനസ്സിലാക്കുന്നതിനോ, വശദികരിച്ചു കൊടുക്കുന്നതിനോ ആര്‍ക്കും ഒരു വിഷമവും, അസ്ലീലവും, അറപ്പും അനുഭവപ്പെടാറില്ല. എന്നാല്‍ ലൈംഗിക വിഷയങ്ങളായാല്‍ നമ്മളില്‍ എവിടെ നിന്നോ സദാചാര ബോധം വന്നു തുടങ്ങും. പിന്നെ പൊയ്‌മുഖങ്ങളുടെ ഒരു ജൈത്ര തന്നെ തുടങ്ങുകയായി. ഒതുങ്ങിയും, പാത്തും പതുങ്ങിയും ഈ സദാചാരികള്‍ ചെയ്‌തുകൂട്ടുന്ന കാര്യങ്ങള്‍ ഇവിടെ വിവരിക്കുക അപ്രാപ്യമാണ്‌.
പരസ്യങ്ങള്‍ രഹസ്യമാക്കി വെയ്‌ക്കുന്നത്‌ ഗുരുതരമായ വീഴ്‌ചയാണ്‌. വിദേശ രാജ്യങ്ങളില്‍ പല മാതാ പിതാക്കള്‍ക്കൊപ്പം കുട്ടികള്‍ കുളിക്കുക മൂലം ഒരു മൂടുപടത്തിന്റെ ആവശ്യകതയില്ലാതാകുന്നു. പിന്നെ അവിടത്തെ സാഹചര്യം, സംസ്‌കാരം, കാലാവസ്ഥ അവിടത്തെ ചുറ്റുപാടുകള്‍ക്ക്‌ അനുയോജ്യമാണ്‌.
ആര്‍ത്തവ കാലങ്ങളില്‍ ഹോര്‍മോണുകളുടെ പ്രതിപ്രവര്‍ത്തന പഫലമായി ചില സ്‌ത്രീകളില്‍ ദേഷ്യവും വയറു വേദനയു അനുഭവപ്പൈടാം. ആദ്യ ആര്‍ത്തവ കാലം അമ്മമാര്‍ക്ക്‌ ഉല്‍കണ്‌ഠ നിറഞ്ഞതാണ്‌. ആര്‍ത്തവം എത്തിയതോടെ പെണ്‍കുട്ടി ഒരു പെണ്ണായി എന്ന്‌ അമ്മമാര്‍ കരുതുന്നു. പിന്നെ അവളുടെ ഒരോ ചുവടും കരുതലോടെ നോക്കി കാണുന്നു.
ഒരു പ്രഥമ ആര്‍ത്തവ കാലം എന്റെ ഓര്‍മ്മയില്‍ വരുന്നു. ഒരു പെണ്‍കുട്ടി അ വളുടെ കിടക്കയില്‍ അവശ നിലയില്‍ മരണഭയത്തോടെ കിടക്കുകയാണ്‌. ആവളുടെ അമ്മ കിടക്ക്‌ അരികില്‍ വന്ന്‌ അവളോട്‌ കാര്യങ്ങള്‍ തിരക്കി. അപ്പോള്‍ അവള്‍ പറയുകയാണ്‌ "ഞാന്‍ മരിക്കുവാന്‍ പോകുകയാണ്‌, എനിക്ക്‌ കടുത്ത ബ്ലീഡിംഗ്‌, ഞാന്‍ മരിക്കാന്‍ പോകുന്നു". അവള്‍ അമ്മയെ കെട്ടിപിടിച്ച്‌ വേദനയോടെയും, എങ്കിലും അല്‍പം ലജ്ജയോടും കൂടി അവള്‍ മൊഴിഞ്ഞതെന്തെന്നാല്‍ " എന്റെ മൂത്ര ദ്വാരത്തിലൂടെ രക്തം വാര്‍ന്ന്‌ ഒഴുകുന്നു."
ഇത്തരം സന്ദര്‍ഭങ്ങള്‍ ഇന്നും പലയിടത്തും നടക്കുന്നുണ്ട്‌. പല സ്‌ത്രീ പുരുഷന്മാര്‍ക്കും സ്‌ത്രീകളുടെ യോനിയും മൂത്ര ദ്വാരവും രണ്ടാണെന്നുള്ള തിരിച്ചറിവില്ല. സ്‌ത്രീകളാണെന്ന്‌ അഹങ്കരിച്ചിട്ട്‌ എന്താ കാര്യം. പല സ്‌ത്രീകളും ഒരു പ്രസവം പോലും കണ്ടിട്ടില്ല എന്ന നഗ്ന സത്യം മറച്ചു പിടിക്കാനാകില്ല.
പിന്നെ പല ദമ്പതികളും എന്നോട്‌ പല കാര്യങ്ങളും സംശയ നിവാരണത്തിനു വരാറുണ്ട്‌. കുട്ടികള്‍ സെക്‌സിനെ കുറിച്ച്‌ പലതും ചോദിക്കുന്നു. എങ്ങിനെയാണ്‌ ഇതൊക്കെ അവരോട്‌ തുറന്നു പറയുക. ഞങ്ങള്‍ വിഷമത്തിലാണ്‌. അമ്മ അച്ഛ നോടും, അച്ഛന്‍ അമ്മയോടും ചോദിക്കുവനായി പറഞ്ഞ്‌ തടി തപ്പുന്നു. ഇത്‌ എത്രയോ തെറ്റാണ്‌. ഒരു സംശയം ജനിച്ചാല്‍ മുതിര്‍ന്നവരായലും അത്‌ കണ്ടെത്തുവാന്‍ പരമാധി പരിശ്രമിക്കും. അതിന്‌ ഏതൊക്കെ വഴികള്‍ സ്വീകരിക്കുവാന്‍ എല്ലാവരും തയ്യാറാണ്‌. പിന്നെ കുട്ടികളുടെ കാര്യം ചിന്തിക്കേണ്ടതുണോ?
മാതാ പിതാക്കളാണ്‌ കുട്ടികളുടെ കാണപ്പെട്ട ദൈവവും, ഗുരുവും. ഉത്തരം അവിടെ നിന്ന്‌ കിട്ടിയില്ലെങ്കില്‍ പിന്നെ കൂട്ടുകാരിലേക്കും ഈ സംശയും ചെല്ലും. അപക്വമതികളും അജ്ഞാനികളുമയാ കൂട്ടുകാരണെങ്കില്‍ പിന്നെ പ്രശ്‌നം വഷ്‌ളാകും. അവിടയേടും നിന്നില്ലെങ്കില്‍ മറ്റു മുതിര്‍ന്നവരിലേക്കും ഈ പ്രശ്‌നം എത്തും. അവിടെ എത്തിയാല്‍ അപക്വ മതികളാണെങ്കില്‍ കുട്ടികളെ ദുരുപയോഗം ചെയ്യുകയോ തെറ്റിധാരണകള്‍ പകര്‍ന്നു കൊടുക്കുകയോ ചെയ്യും.
ഒരു കുട്ടി മാതാപിതാക്കളോട്‌ സെക്‌സിനെ കുറിച്ച്‌ ചോദിച്ചാല്‍ ആദ്യം പെട്ടന്ന്‌ ഒന്ന്‌ തരിച്ചുപോകും എന്നതില്‍ സംശയമില്ല. സംശയത്തിനെ നിഷേധിക്കുകയോ, തിരസ്‌കരിക്കുകയോ, അലംഭാവം കാട്ടുകയോ ചെയ്‌താല്‍ കുട്ടികളില്‍ ജിജ്ഞാസ വര്‍ദ്ധിക്കുകയും അത്‌ കൂടുതല്‍ അന്വേഷണങ്ങള്‍ക്ക്‌ വഴിയൊരുക്കുകയും ചെയ്യും. അതുകൊണ്ടു തന്നെ അവരെ അംഗീകരിക്കുന്ന രീതിയില്‍ സംസാരിച്ചു തുടങ്ങണം. സാവകാശം നമ്മുടെ ചുറ്റുപാടുകളെ കുറിച്ചു സംസാരിച്ചു തുടങ്ങണം. പക്ഷികളെ, മൃഗങ്ങളെ എന്നിവയെ പറ്റിയൊക്കെ സംസാരിക്കണം. എല്ലാം വളരെ സാവകാശത്തിലായിരിക്കണം. പിന്നെ പിന്നെ പക്ഷികളടെ ചേഷ്ടകളും, മൃഗങ്ങളുടെ ചേഷ്ടകളും പറഞ്ഞു കൊടുക്കണം. ചാത്തന്‍ കോഴികളുടേയും പിടകോഴികളുടേയും ചേവല്‍ കാര്യങ്ങള്‍ പറഞ്ഞ്‌ ഉദാഹരണങ്ങള്‍ സഹിതം ചൂണ്ടി കാണിച്ച്‌ വളരെ വളരെ സാവകാശത്തിലേ നമ്മളിലേക്ക്‌ തിരിയാവൂ. ഒറ്റയടിക്ക്‌ പറയാനും പാടില്ല.
പുരുഷ ലിംഗത്തിന്റെ സമാനതയോടു കൂടിയ ഒരു സ്‌ത്രീ അവയവമാണ്‌ കൃസരി അഥമ ക്ലിട്ടോറിയസ്‌. ഇത്‌ സ്‌ത്രീയുടെ യോനിയുടേയും മൂത്ര ദ്വാരത്തിന്റേയും മുകളിലായി ദളങ്ങള്‍ വിടര്‍ത്തിയാല്‍ പുറത്തേക്ക്‌ തളളി നില്‍ക്കുന്ന ഭാഗമാണ്‌ ഇത്‌. പുരുഷ ലിംഗം പല വലിപ്പമുള്ളതു പോലെ ഇതിനും വലിപ്പ വ്യത്യാസമുണ്ട്‌. അതു പോലെ തന്നെ യോനി നാളത്തിനും വലിപ്പ വ്യത്യാസമുണ്ട്‌.

പാഠം 3

"നിങ്ങളുടെ സുഖത്തിനു വേണ്ടി എന്നെ ഉണ്ടാക്കിയതെന്തിനാണ്‌?" സാമ്പത്തിക പരാധീനതയുള്ള ഒരു കുടുംബത്തിലെ ഭാഗം വെയ്‌ക്കലിന്റെ സമയത്ത്‌ കേട്ട ഒരു രോദനമാണ്‌ ആദ്യം പറഞ്ഞത്‌. സുഖിക്കുവാനാണോ അതോ സന്താന സൃഷ്ടിക്കു വേണ്ടിയാണോ മനുഷ്യര്‍ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുന്നത്‌? സ്‌ത്രീകള്‍ക്ക്‌ 50 ഓ 55 നോടൊ അടുത്ത്‌ ആര്‍ത്തവം നിലക്കുന്നു. അതോടു കൂടി പല സ്‌ത്രീകളും ലൈംഗി ബന്ധത്തിന്‌ വിമുഖത കാണിക്കുന്നു. പല പുരുഷന്മാരിലും 50 ഓ 55 നോടൊ അടുത്ത്‌ ലിംഗത്തിന്‌്‌ ബല ഹീനത അനുഭവപ്പെടുന്നുണ്ട്‌. 
പെണ്‍കട്ടികള്‍ക്ക്‌ ആര്‍ത്തവ ആരംഭത്തോടെ അവരുടെ ഗ്രന്ഥിളില്‍ പല മാറ്റമുണ്ടാകുന്നതൊടെ ശരീരത്തിലും മറ്റങ്ങള്‍ ഉണ്ടാകുന്നു. സ്‌തനങ്ങള്‍ വികസിക്കുകയും, കക്ഷങ്ങളിലും, ഗൂഹ്യ ഭഗങ്ങളിലും രോമങ്ങള്‍ കിളര്‍ത്ത്‌ വരികയും, സ്വരങ്ങളില്‍ മാറ്റമുണ്ടാകും. ഈ സമയത്ത്‌ അവര്‍ മാതാപിതാക്കളില്‍ നിന്നും, സമൂഹത്തില്‍ നിന്നും, സൂഹൃത്തുക്കളില്‍ നിന്നും മറ്റും അംഗീകരത്തിനു വേണ്ടി ദാഹിക്കുന്നു.
ആണ്‍കുട്ടികളിലും ഏകദേശം ഇതേ പ്രായത്തില്‍ പെണ്‍കുട്ടികളുടേതു പോലെ തന്നെ മാറ്റങ്ങളുണ്ടാകുന്നു. ഇതേ സമയത്ത്‌ പരസ്‌പര ആകര്‍ഷണത്തിന്‌ തീവ്രത കൂടുന്നു. സ്വയം കടിഞ്ഞാണിടുവാന്‍ കഴിയാത്ത ഇക്കൂട്ടര്‍ വളരെ മാനസ്സിക സമ്മര്‍ദ്ദത്തിലായിരിക്കും. ഇയിടെ ഒരു പെണ്‍കുട്ടി ഒരു കാമുകനോട്‌ പറഞ്ഞിതിങ്ങനെയാണ്‌. " നീ എന്റെ എവിടെ വേണെമെങ്ങിലും സ്‌പര്‍ശിച്ചുകൊള്ളൂ, പക്ഷെ എനിക്ക്‌ പണം വേണം." 
സ്‌ത്രീകളുടെ ആര്‍ത്തവ വിരമ സമയത്ത്‌ ചില ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്‌. ലൈംഗീക ബന്ധത്തില്‍ നിന്ന്‌ പലര്‍ക്കും ആനന്ദവും, സംതൃപ്‌തിയും ലഭിക്കാറില്ല. സ്‌ത്രീകള്‍ വളരെ സാവകാശത്തിലും പുരുഷന്മാരകട്ടെ വളെ വേഗത്തിലും വികാര തീവ്രതയിലെത്തുന്നു. പലരും ആലിംഗന-സ്‌പര്‍ശനാദികളില്‍ പോലും ഏര്‍പ്പെടാതെ നേരിട്ട്‌ സുരത ക്രിയയില്‍ ഏര്‍പ്പെടുന്നു. സ്‌ത്രീകള്‍ പലപ്പോഴും ക്ലൈമേക്‌സില്‍ പോലും എത്താറില്ല. പലപ്പോഴും പല സ്‌ത്രീകളും പരുഷന്മാരൊടൊപ്പം സഹകരിക്കാതെ ഒരു വെട്ടുതടി പോലെ മലര്‍ന്നു കിടന്നു കൊടുക്കുന്നു. അമിത ആസക്തിയുള്ള ചില പുരഷന്മാര്‍ ഭാര്യയെ കൊണ്ട്‌ മുഷ്ടിമൈഥനം ചെയ്യിക്കുന്നു. ചില സ്‌ത്രീകള്‍ക്കാകട്ടെ സുരത ക്രിയയില്‍ ഒരു താല്‍പര്യവും പ്രകടിപ്പിക്കാറില്ല. ചിലര്‍ക്കകട്ടെ മൂഡ്‌ ശരിയല്ലെന്ന്‌ പറഞ്ഞ്‌ ഒഴിഞ്ഞു മറുന്ന ശീലവുമുണ്ട്‌. ഇത്തരക്കാരുടെ പുരുഷന്മര്‍ പര സ്‌ത്രീകളെ സമീപിക്കാറുണ്ട്‌. ചില സ്‌ത്രീകള്‍ മഹാ ഭരതത്തിലെ പാഞ്ചാലിയെ പോലെ ഒരു പുരുഷനില്‍ മാത്രം ഒതുങ്ങുവാനാകത്തവരുണ്ട്‌. അതു പോലെ പുരുഷന്മാരും ഉണ്ട്‌.
ദാമ്പത്യത്തില്‍ തികഞ്ഞ അച്ചടക്കവും, പരസ്‌പര ധാരണയും, പരസ്‌പര സ്‌നേഹവും, പരസ്‌പര പൂരകവും വേണം. മറ്റൊരാള്‍ക്ക്‌ എന്താണ്‌ ആവശ്യം എന്ന്‌ കണ്ടറിഞ്ഞ്‌ പ്രവര്‍ത്തിച്ചാല്‍ (ലൈംഗീകതയില്‍ മാത്രമല്ല) ദാമ്പത്യം അനുരാഗപൂര്‍ണ്ണമായ, പ്രേമസുരഭിലമായ ആവേശ്ശോജ്ജുലമായ ഒരു അരങ്ങേറ്റം തന്നെയായിരിക്കും.
താന്ത്രീക ഗ്രന്ഥങ്ങളിലും, കാമശാസ്‌ത്ര ഗന്ഥങ്ങളിലും ഇതിനെ സൂക്ഷമമായി തന്നെ അപഗ്രന്ഥിച്ചിട്ടുണ്ട്‌. കാമശമനത്തിനായി ബാലികമാരെ കൊണ്ട്‌ എന്തെക്കെ ചെയ്യാമെന്ന്‌ മേല്‍ പറഞ്ഞ ഗ്രന്ഥങ്ങള്‍ പ്രദിപാദിക്കുന്നു. അതിന്റെ ഭാഗമായാണ്‌ സ്‌ത്രീകളെ അമ്മയായും, ദേവിയായും, ഉപാസിക്കുകയും, ആരാധിക്കുകയും ചെയ്‌തിരുന്നുത്‌. ഒരു പുരഷനും അമ്മയേയും, ദേവിയേയും ലൈംഗീകതക്കു വേണ്ടി പ്രാപിക്കാറില്ല. നമ്മുടെ ലൈംഗീക ഊര്‍ജ്ജത്തെ ദൈവീക ഊര്‍ജ്ജമാക്കി മാറ്റി മാക്‌, പ്രാപ്‌തിയിലേക്ക്‌ നയിക്കുന്നു. നമ്മുടെ ഊര്‍ജ്ജത്തെ അനാവശ്യമായി ഒഴുക്കി കഴയുവാന്‍ തന്ത്ര അനുവദിക്കുന്നില്ല.
അസാധാരണമായ പല അമാനുഷ്യ കഴിവുകളും തന്ത്രയോഗയിലുടെ നേടാം. യോനിയില്‍ പ്രവേശിച്ചിരിക്കുന്ന ലിംഗത്തെ ഇളക്കാതെ തന്നെ യോനിയിലെ മസ്സിലുകൊണ്ട്‌ പശുവിനെ കറക്കുന്ന രീതിലുള്ള ഒരു പ്രവര്‍ത്തനം നടത്തുന്നുണ്ട്‌. ഇത്‌ സാധാരണ സ്‌ത്രീകള്‍ക്കവില്ല. വിസര്‍ജ്ജിച്ച ശുക്ലം തിരികെ ലിംഗത്തിലുടെ വലിച്ചെടുക്കന്ന പ്രവര്‍ത്തവും ഉണ്ട്‌. ഇത്‌ സാധാരാണ പുരഷന്മാര്‍ക്കവില്ല. ഒരു തികഞ്ഞ തന്ത്ര യോഗാഭ്യാസിക്കു മാത്രമേ ഇത്തരം കാര്യങ്ങള്‍ സാധിക്കു. അതിനു നല്ല ക്ഷമയും ദീര്‍ഘ നാളത്തെ പരിശലനവും തുടരണം

എന്തിനും ഏതിനും ദൈവീകത ദര്‍ശിക്കുന്ന ഭാരതീയര്‍ ലൈംഗീകതയിലും ആ കാഴ്‌ചപ്പാട്‌ അനുവര്‍ത്തിച്ചു പോന്നിരുന്നു. കുമാരി പൂജ, ചക്ര പൂജ എന്നിവ അതിന്റെ ഭാഗങ്ങളായിരിക്കാം. എല്ലാത്തിലും ഒരു താളാത്മകത ഭാരതീയര്‍ ദര്‍ശിച്ചിരുന്നു. അവര്‍ ചുറ്റുപാടുകളെ സശ്രദ്ധം നിരീക്ഷിച്ചിരുന്നു. കാലാവസ്ഥയിലും, മൃഗങ്ങളിലും, വൃക്ഷങ്ങളിലും, ഗൃഹ നിര്‍മ്മാണത്തിലും എന്തിനു അധികം പറയുന്നു സര്‍വ്വ ചരാചരങ്ങളിലും ഭാരതീയന്റെ കയ്യൊപ്പ്‌ ചാലിച്ചിട്ടുണ്ട്‌.
ഇന്നത്തെ മനുഷ്യന്റെ പോലെ ഒരു മൃഗവും ലൈംഗീക കാര്യത്തില്‍ തിടുക്കം കാണിക്കാറില്ല. ആണ്‍ജാതി എപ്പോഴും തന്റെ ഇണയെ ആദ്യം വശീകരിക്കാന്‍ നോക്കും. വശീകരിക്കപ്പെട്ടതിനു ശേഷം അവര്‍ പ്രണയ വിവശതരാകുന്നു. പക്ഷികള്‍ കൊക്കുരുമ്മകയോ, മൃഗങ്ങള്‍ ശരീര ഭാഗങ്ങള്‍ നക്കുകയോ ചെയ്‌ത്‌ പല വിധ ചേഷ്ടകളില്‍ ഏര്‍പ്പെടുന്നു. ചേഷ്ടകള്‍ക്കു ശേഷമേ സംഭോഗത്തല്‍ ഏര്‍പ്പെടുന്നുള്ളു.
ആധുനിക മനുഷ്യന്‌ ചേഷ്ടകളറിയില്ല. അതുകൊണ്ടാണ്‌ ഇന്ന്‌ പീഢനങ്ങളും, ബലാല്‍സംഗങ്ങളും വര്‍ദ്ധിച്ചു കാണുന്നത്‌. ഇതിനോടകം പല സ്‌ത്രീകളും ധരിച്ചു വെച്ചിരിക്കുന്നത്‌ പുരുഷന്റെ ഒരു കാമശമനി മാത്രമാണ്‌ സ്‌തീ എന്നാണ്‌്‌. സ്‌ത്രീകള്‍ക്ക്‌ പറയത്തക്ക യാതൊരും പാത്രധര്‍മ്മവും ഇല്ലെന്നാണ്‌ വിശ്വസിച്ചിരിക്കുന്നുത്‌. പുഷന്‌ കിടന്നു കൊടക്കുക, അഥവ അവന്റെ ഹിതത്തിന്‌ ഒരു തരം അറപ്പോടും വെറുപ്പോടും സമ്മതിച്ചു കൊടുക്കുക എന്ന തരക്കാരാണ്‌ ഏറിയ സ്‌ത്രീകളും. ആധുനിക മഹീളാ രത്‌നങ്ങള്‍ ആക്രോശിക്കുന്നത്‌ എന്താണന്നല്ലേ? സ്‌ത്രീകള്‍ പുരുഷന്റെ ലൈംഗീക അടിമകളാണ്‌ എന്നാണ്‌. ്‌അത്‌ ഒട്ടും ശരിയല്ല. പുരുഷന്റെ ഭാഗം ഭംഗിയായി നിര്‍വ്വഹിക്കുവാന്‍ സ്‌ത്രീ തയ്യാറല്ല എന്ന മാത്രമല്ല സ്‌ത്രീയുടെ ഭാഗമൊട്ട്‌ നിര#വ്വഹിക്കുകയുമില്ല.
വിവാഹം കഴിഞ്ഞ്‌ പുരുഷന്‍ സ്‌ത്രീയെ സമീപിച്ചപ്പോള്‍ സ്‌ത്രീ പുരഷനെ ശക്തിയായി തടഞ്ഞുവത്രെ. രണ്ടു പേര്‍ക്കും ഇതിലുള്ള അജ്ഞതയായിരുന്നു കാരണം. പക്ഷെ സ്‌ത്രീ ഒരു എം. എ. കാരിയും ഒരു പാരലല്‍ കോളേജിലെ അദ്ധ്യാപികയും കൂടിയായിരുന്നു എന്ന്‌ ഓര്‍ക്കേണ്ടതുണ്ട്‌. പുരുഷന്‍ പ്രീ ഡിഗ്രികാരനായ ഒരു ബിസിനസ്സ്‌കാരനുമാണ്‌. സമൂഹത്തിന്റെ താഴെ തട്ടില്‍ കിടക്കുന്ന ആളുകളും ഇതില്‍ നിന്ന്‌ ഭിന്നരല്ല.
ഒരിക്കല്‍ ഒരു പുരുഷന്റെ പരാതി ഇങ്ങിനെയാണ്‌. ഭാര്യ ഒരിക്കലും സംഭോഗ വേഴ്‌ചക്ക്‌ മുന്‍ക്കയ്യെടുക്കറില്ല. എന്നാല്‍ പുരുഷന്‍ മുന്‍കയ്യെടുത്തലോ, പലപ്പോഴും മൂഡില്ല എന്ന്‌ പറഞ്ഞ്‌ പിന്‍വാങ്ങും. പിന്നെ നിര്‍ബന്ധിച്ചലോ, മലര്‍ന്ന്‌ കിടന്ന്‌ എന്താ വേണേങ്കിലും ചെയ്‌തോളൂ എന്നായി. സമ്മര്‍ദ്ദങ്ങളുടെ കാലമാണിത്‌. ആര്‍ക്കും വേണ്ടത്ര സമയമില്ല. അത്‌ സത്യമല്ല. സാഹചര്യങ്ങളെ അതിനൊത്തവണ്ണം അഭിമുഖികരിക്കൂവാന്‍ പഠിക്കണം. സഹകരിക്കുവാന്‍ പഠിക്കണം. എന്റെ തീരുമാനങ്ങള്‍ മത്രമാണ്‌ ശരി എന്ന്‌ ഒരിക്കലും ധരിക്കരുത്‌. പരസ്‌പര വിട്ടുവീഴ്‌ച മനോഭാവം വേണം.
സംഭോഗം വെറും സന്താനോല്‌പത്തിക്കും സുഖത്തിനും മത്രമുള്ളതല്ല. ആനന്ദത്തിനും പരമാനന്ദത്തിനും വേണ്ടിയാണ്‌. സുഖത്തിനും സന്തോഷത്തിനും അപ്പുറമുള്ള ഒരു മാനസ്സീക വികാരമാണ്‌ പരമനാന്ദം. അത്‌ മൊഡിറ്റേഷന്‍ പോലുള്ളവയില്‍ നിന്ന്‌ കിട്ടുന്ന ഒരു അനുഭവമാണ്‌. ഒരു അനുഭൂതിയാണ്‌. അത്‌ പറഞ്ഞറിയിക്കുവാനാകില്ല. കാമശാശ്‌ത്രം ശരിക്കും അറിയുന്നവര്‍ തന്നെ എത്ര പേര്‍ നമ്മുടെ ഇടയില്‍ കാണും? അമേരിക്കന്‍ പ്രസിഡന്റിനെ നമുക്കറിയാം. ബ്രിട്ടീഷ്‌ രാജകുമാരനേയും രാജകുമാരിയേയും നമുക്കറിയാം. എന്നാല്‍ നമ്മുടെ ശാരീരിക ധര്‍മ്മങ്ങളെ കുറിച്ചും, കര്‍മ്മങ്ങളെ കുറിച്ചും നമ്മളില്‍ എത്ര പേര്‍ക്കറിയാം? കാമശാസ്‌ത്രം എത്ര പേര്‍ മനസ്സിലാക്കിയിട്ടുണ്ട്‌? കാമശ്‌സ്‌ത്രത്തില്‍ നിന്നുകൊണ്ട്‌, ഇരുന്നുകൊണ്ട്‌, കിടന്നുകൊണ്ട്‌ എന്നിങ്ങനെ വ്യത്യസ്‌ത രീതികളില്‍ സംഭോഗത്തില്‍ ഏര്‍പ്പെടുന്നതായി പറയുന്നു. ലിംഗ വലിപ്പ വ്യത്യാസമനുസരിച്ച്‌ സംഭോഗത്തില്‍ ഏര്‍പ്പടുന്നതിനെ കുറിച്ചും കാമശാസ്‌ത്രം പ്രതിപാദിക്കുന്നു.
വദന സുരതത്തെകുറിച്ച്‌ കാമശാസ്‌ത്രം നിഷേധിക്കുകയോ വിലക്കുകയൊ ചെയ്യുന്നില്ല. അതുകൊണ്ട്‌ ഗര്‍ഭധാരണം ഒഴിവാക്കാമെന്ന്‌ പറയുന്നു. നമ്മുടെ സ്‌ത്രീ പുരുഷന്മാര്‍ അജ്ഞതകൊണ്ടും, അറപ്പു കൊണ്ടും അത്‌ ഒഴിവാക്കന്നവരാണ്‌. പലരും പരസ്‌പര ആലിംഗനവും, പുണരുലും പോലും ഒഴിവാക്കുന്നുണ്ട്‌. നമ്മുടടെ ലൈംഗീക സംസ്‌കാരം ബ്ലൂ ഫിലിമിന്റെ ആഗമനത്തോടെ പാടെ നശിച്ചു പോയി. അതാണ്‌ ശിരി എന്ന രീതിയിലാണ്‌ നമ്മുടെയൊക്കെ സംസ്‌കാരം. ഉടു തുണി ഉരിയുക. നേരെ സംഭോഗത്തിലേര്‍പ്പെടുക. ഒരു യുദ്ധം പ്രഖ്യാപിച്ചതുപോലെ, ഇണയെ എങ്ങിനെയങ്കിലും കീഴ്‌പ്പെടുത്തുക. ഇതൊരു ലൈംഗിക വേഴ്‌ചയായി കണക്കാക്കുവാനകില്ല.
ഒരിക്കല്‍ ഒരു 6 വയസ്സുകാരിയെ 65 വയസ്സുള്ള ഒരു വൃദ്ധന്‍ മിഠായിയും മറ്റു മധുര പലഹാരങ്ങളും കാണിച്ച്‌ വശീകരിച്ച്‌ കൊണ്ടു പോയി പതിവായി വദന സുരതം ചെയ്യിക്കാറുണ്ടായിരുന്നുവത്രെ. പെണ്‍കുട്ടിയുടെ വീട്ടുകാരും വൃദ്ധന്റെ വീട്ടുകാരും അറിയാതെ അതീവ രഹസ്യമായിരുന്നു ഇവരുടെ ക്രീഢകള്‍. അവസാനം പെണ്‍കുട്ടിയുടെ സഹോദരന്റെ ശ്രദ്ധയില്‍പ്പെട്ടു. വൃദ്ധന്‍ പിടിക്കപ്പെട്ടു. വൃദ്ധന്‌ ഉദ്ധാരണ ശേഷിയുണ്ടായിരുന്നില്ല. വൃദ്ധന്‌ ഭാര്യയും പെണ്‍ക്കളും ഉണ്ടായിരുന്നു. വൃദ്ധയാണെങ്കിലും മൈഥുനത്തിന്‌ വൃദ്ധന്‌ സഹായിക്കുമായിരുന്നെങ്കില്‍ ഇത്തരം സന്ദര്‍ഭം ഉണ്ടാകുമായിരുന്നില്ല.
ചെറുപ്പകാരനായ ഒരുവന്‍ 10 വയസ്സുള്ള ഒരു പെണ്‍കുട്ടിയെ മോബൈലില്‍ ലൈംഗിക ദൃശ്യങ്ങള്‍ കാട്ടി കുട്ടിയെ പതിവായി ലൈംഗീക മൈഥുനത്തിന്‌ പ്രേരിപ്പിച്ചിരുന്നു. അവസാനം അതും പിടിക്കപ്പെട്ടു. പിടിക്കപ്പെട്ട പെണ്‍കുട്ടി വഴി മറ്റു പലരേയും ഇങ്ങിനെ ഉപയോഗിച്ചുരുന്നു. ഇപ്പോള്‍ ഈ പയ്യന്‍ ജയിലിലാണ്‌.
ഒരു ബിസിനസ്സുകാരനായ ഒരാള്‍ ഒരു നാട്ടിന്‍ പുറത്തുകാരിയെ വിവാഹം കഴിച്ചു. ഹണിമൂണിനായി പുറത്തുപോയി. ഒരു വലിയ ഹോട്ടലില്‍ അവരുടെ മധുവിധു കഴിഞ്ഞു മടങ്ങുകയായിരുന്നു. ഭാര്യ അയാളോട്‌ ചോദിച്ചു, എന്താണ്‌ ഹണിമൂണ്‍? ഇതവരെ അതു കണ്ടില്ലല്ലോ? ഒന്നു പുഞ്ചിരിച്ചുകൊണ്ട്‌ ഭര്‍ത്താവ്‌ പറഞ്ഞു, സംഗതി രതിക്രീഡയെ ഉദ്ദേശിച്ചാണ്‌. ഉടനെ ഭാര്യ മൊഴിഞ്ഞു, ഇത്‌ എന്റെ അയല്‍പക്കകാരന്റെ കൂടെ പല പ്രാവശ്യം കഴിഞ്ഞതാ. ഇതിലെന്താ ഇത്ര പുതുമ????!!!!!!!!
സോറിയാസിനു വേണ്ടി ചികിത്സിക്കുവാനായി +2 കാരിയേയും കൊണ്ട്‌ വിധവയാ ഒരു സ്‌ത്രീ വന്നു. തന്റെ മൂത്ത മകള്‍ B.Sc. ബോട്ടണി 2nd year വിദ്യാര്‍ത്ഥിനിയാണ്‌. പെട്ടെന്ന്‌ അവളെ സുരക്ഷിതമായി വിവാഹം കഴിച്ചു കൊടക്കണം. കാരണം അയല്‍പക്കത്തെ ആണ്‍കുട്ടികള്‍ കൊള്ളുകയില്ലത്രേ?
ഏതാണ്ട്‌ ഇവരുടെ വീടിന്റെ തൊട്ടടുത്ത വീട്ടിലെ ഒരു വിധവ തന്റെ മകനെ ആസ്‌തമക്കായി കൊണ്ടുവന്നു. അവര്‍ക്ക്‌ 2 പെണ്ടകുട്ടികളും, ഒരു ആണ്‍കുട്ടിയും ആണ്‌. മൂത്തവളെ വിവാഹം കഴിച്ചു. ഇളയവള്‍ പഠിക്കുന്നു. ചെറുക്കനാണെങ്കില്‍ 17 വയസ്സും. ഒരു സമാധാനവുമല്ലത്രെ? കാരണം അവന്‍ കുടിക്കും, വലിക്കും, പിന്നെ അല്ലറ ചില്ലറ ദുസ്വഭാവങ്ങളും.
ഇവിടെ എന്താണ്‌ പ്രശ്‌നം? ഇവിടെ ആണ്‍കുട്ടിയായാലും പെണ്‍കുട്ടിയായലും മാതാപിതാക്കള്‍ കടുത്ത സമ്മര്‍ദ്ദത്തിലാണ്‌. തൊഴിലില്‍, സമൂഹത്തില്‍, കുടുംബത്തില്‍, ലൈംഗീകതയില്‍ എന്നു വേണ്ട എല്ലാ സന്ദര്‍ഭങ്ങളിലും മനുഷ്യര്‍ കടുത്ത സമ്മര്‍ദ്ദത്തിലാണ്‌.
ആര്‍ത്തവം നിലക്കുന്നതോടു കൂടി സ്‌ത്രീകളുടെ വിഷയാസക്തി കുറയുമെങ്കിലും ലൈംഗീക ശേഷി പൂര്‍ണ്ണമായും നശിക്കുന്നില്ല. അതുപോലെ ഉദ്ധാരണ ശേഷി നഷ്ടപ്പെട്ട പുരഷന്മാരാണെങ്കിലും അവരുടെ ലൈംഗീക ആസക്തിക്ക്‌ വിരാമമാകുന്നില്ല. പലരും തനിച്ചോ, അല്ലാതേയോ ബ്ലു ഫിലിം കണ്ടിരിക്കും. ആംഗ്ലേയ ഫിലിമില്‍ ദൂര്‍ഘ മൈഥുനം കണ്ടിരിക്കും. എന്നാല്‍ ഇവിടെ എങ്ങിനെയാണ്‌? അതു പോലെ മദ്യവും ഇവിടെ പെട്ടന്ന്‌ ഒറ്റയടിക്ക്‌ കുടിച്ചു തീര്‍ക്കും. ഒന്നിനും ആസ്വാദ്യതയില്ല.
സ്‌ത്രീകള്‍ വളരെ സാവകശത്തില്‍ മത്രമേ വികാരവതികളാകൂ. എന്നാല്‍ പുരുഷനാകട്ടെ വളരെ പെട്ടന്നായിരിക്കും. ദീര്‍ഘ മൈഥുനത്തില്‍ കുടിയും വളരെ സമാധനത്തോടുകൂടിയും പരസ്‌പര ധാരണയോടുകൂടിയും ഏര്‍പ്പെടേണ്ട ഒരു വിഷയമാണ്‌ ലൈഗീക മൈഥുനം. സ്‌ത്രീയുടെ ക്ലൈമാക്‌സ്‌ സമയത്ത്‌ ഒരു "ഊം" കാരം ശബ്ദം കേള്‍ക്കാം. ക്ലൈമാക്‌സിലെത്തിയ സ്‌ത്രീ പാതി കണ്ണുകളോടുകൂടി പരവശയായി ക്ഷീണിതയായി ഒരു അര്‍ദ്ധ മോഹാത്സ്യ ത്തോ മയങ്ങി കിടക്കുന്നതായി കാണാം. അവളങ്ങിനെ എല്ലാം മറന്ന്‌ ട്രാന്‍സിലായിരിക്കും. പുരുഷനും അങ്ങിനെ തന്നെയാണ്‌ സംഭവിക്കുന്നത്‌. അല്ലത്ത ഒരു ബന്ധവും ശരിയായ ലൈഗീക ബന്ധമല്ല.
പല സ്‌ത്രീകളും, പുരുഷന്മാരും സ്വയംഭോഗങ്ങളില്‍ ഏര്‍പ്പെടാറുണ്ട്‌. ഇവ കാമ ശാസ്‌ത്രവും വൈദ്യ ശാസ്‌ത്രവും നിഷേധിക്കുന്നില്ല. പുരുഷന്മാര്‍ മുഷ്ടി മൈഥുനം നടത്തുമ്പോള്‍ അവരുടെ ലിംഗത്തിന്റെ അടിഭാഗത്ത്‌ ശക്തിയായി ഇടിക്കുന്നതു മൂലം അവിടത്തെ ഞരമ്പുകള്‍ക്ക്‌ ക്ഷതം സംഭവിക്കാം. തന്മൂലം ഉദ്ധാരണ ശേഷിക്ക്‌ തകരാറു സംഭവിക്കാം.
ലൈംഗീക മഥുനം നീട്ടുതിനും ശീഘ്രസ്‌കനം തടയുന്നതിനും ഔഷധങ്ങള്‍ ഉണ്ട്‌. എന്നല്‍ ചില യോഗ - ധ്യാന മുറകളിലൂടെ ഇവ പരിഹരിക്കാം. മനസ്സിന്റെ മേഖല കാമോദ്ദീപകപരമാണ്‌. ചിന്തകളും, സങ്കല്‍പ്പങ്ങളും ചേര്‍ന്ന ഒന്നാണ്‌ നമ്മുടെ മനസ്സ്‌. ചിന്തകള്‍ പുരുഷ പ്രകൃതിയേയും, സങ്കല്‍പ്പങ്ങള്‍ സ്‌ത്രീ പ്രകൃതിയേയും ആയിട്ടാണ്‌ പരിഗണിച്ചു പോരുന്നത്‌. ഇവ പരസ്‌പരം അന്തര്‍ലീനമായി കിടക്കുന്നതുകൊണ്ട്‌ ഈ തിരച്ചറിവ്‌ വിഭിന്നമാക്കി ദ്വ ലിംഗ വ്യത്യസ്‌തത മനസ്സിലാക്കി ഓര്‍ത്ത്‌ മൈഥുന സമയം പരിമിതപ്പെടുത്താം. ഇത്‌ കുറച്ചധികം വിവരിക്കേണ്ടതിനാല്‍ മറ്റു ധ്യാന വിഷയങ്ങള്‍ ചിന്തിക്കാം. ഇവ തന്ത്രയിലെ കാര്യങ്ങളാണ്‌. പെട്ടെന്ന്‌ സുഗ്രാഹ്യമാകുമെന്ന്‌ തോന്നുന്നില്ല.

പാഠം 4

എന്തിനും ഏതിനും ദൈവീകത ദര്‍ശിക്കുന്ന ഭാരതീയര്‍ ലൈംഗീകതയിലും ആ കാഴ്‌ചപ്പാട്‌ അനുവര്‍ത്തിച്ചു പോന്നിരുന്നു. കുമാരി പൂജ, ചക്ര പൂജ എന്നിവ അതിന്റെ ഭാഗങ്ങളായിരിക്കാം. എല്ലാത്തിലും ഒരു താളാത്മകത ഭാരതീയര്‍ ദര്‍ശിച്ചിരുന്നു. അവര്‍ ചുറ്റുപാടുകളെ സശ്രദ്ധം നിരീക്ഷിച്ചിരുന്നു. കാലാവസ്ഥയിലും, മൃഗങ്ങളിലും, വൃക്ഷങ്ങളിലും, ഗൃഹ നിര്‍മ്മാണത്തിലും എന്തിനു അധികം പറയുന്നു സര്‍വ്വ ചരാചരങ്ങളിലും ഭാരതീയന്റെ കയ്യൊപ്പ്‌ ചാലിച്ചിട്ടുണ്ട്‌.
ഇന്നത്തെ മനുഷ്യന്റെ പോലെ ഒരു മൃഗവും ലൈംഗീക കാര്യത്തില്‍ തിടുക്കം കാണിക്കാറില്ല. ആണ്‍ജാതി എപ്പോഴും തന്റെ ഇണയെ ആദ്യം വശീകരിക്കാന്‍ നോക്കും. വശീകരിക്കപ്പെട്ടതിനു ശേഷം അവര്‍ പ്രണയ വിവശതരാകുന്നു. പക്ഷികള്‍ കൊക്കുരുമ്മകയോ, മൃഗങ്ങള്‍ ശരീര ഭാഗങ്ങള്‍ നക്കുകയോ ചെയ്‌ത്‌ പല വിധ ചേഷ്ടകളില്‍ ഏര്‍പ്പെടുന്നു. ചേഷ്ടകള്‍ക്കു ശേഷമേ സംഭോഗത്തല്‍ ഏര്‍പ്പെടുന്നുള്ളു.
ആധുനിക മനുഷ്യന്‌ ചേഷ്ടകളറിയില്ല. അതുകൊണ്ടാണ്‌ ഇന്ന്‌ പീഢനങ്ങളും, ബലാല്‍സംഗങ്ങളും വര്‍ദ്ധിച്ചു കാണുന്നത്‌. ഇതിനോടകം പല സ്‌ത്രീകളും ധരിച്ചു വെച്ചിരിക്കുന്നത്‌ പുരുഷന്റെ ഒരു കാമശമനി മാത്രമാണ്‌ സ്‌തീ എന്നാണ്‌്‌. സ്‌ത്രീകള്‍ക്ക്‌ പറയത്തക്ക യാതൊരും പാത്രധര്‍മ്മവും ഇല്ലെന്നാണ്‌ വിശ്വസിച്ചിരിക്കുന്നുത്‌. പുഷന്‌ കിടന്നു കൊടക്കുക, അഥവ അവന്റെ ഹിതത്തിന്‌ ഒരു തരം അറപ്പോടും വെറുപ്പോടും സമ്മതിച്ചു കൊടുക്കുക എന്ന തരക്കാരാണ്‌ ഏറിയ സ്‌ത്രീകളും. ആധുനിക മഹീളാ രത്‌നങ്ങള്‍ ആക്രോശിക്കുന്നത്‌ എന്താണന്നല്ലേ? സ്‌ത്രീകള്‍ പുരുഷന്റെ ലൈംഗീക അടിമകളാണ്‌ എന്നാണ്‌. ്‌അത്‌ ഒട്ടും ശരിയല്ല. പുരുഷന്റെ ഭാഗം ഭംഗിയായി നിര്‍വ്വഹിക്കുവാന്‍ സ്‌ത്രീ തയ്യാറല്ല എന്ന മാത്രമല്ല സ്‌ത്രീയുടെ ഭാഗമൊട്ട്‌ നിര#വ്വഹിക്കുകയുമില്ല.
വിവാഹം കഴിഞ്ഞ്‌ പുരുഷന്‍ സ്‌ത്രീയെ സമീപിച്ചപ്പോള്‍ സ്‌ത്രീ പുരഷനെ ശക്തിയായി തടഞ്ഞുവത്രെ. രണ്ടു പേര്‍ക്കും ഇതിലുള്ള അജ്ഞതയായിരുന്നു കാരണം. പക്ഷെ സ്‌ത്രീ ഒരു എം. എ. കാരിയും ഒരു പാരലല്‍ കോളേജിലെ അദ്ധ്യാപികയും കൂടിയായിരുന്നു എന്ന്‌ ഓര്‍ക്കേണ്ടതുണ്ട്‌. പുരുഷന്‍ പ്രീ ഡിഗ്രികാരനായ ഒരു ബിസിനസ്സ്‌കാരനുമാണ്‌. സമൂഹത്തിന്റെ താഴെ തട്ടില്‍ കിടക്കുന്ന ആളുകളും ഇതില്‍ നിന്ന്‌ ഭിന്നരല്ല.
ഒരിക്കല്‍ ഒരു പുരുഷന്റെ പരാതി ഇങ്ങിനെയാണ്‌. ഭാര്യ ഒരിക്കലും സംഭോഗ വേഴ്‌ചക്ക്‌ മുന്‍ക്കയ്യെടുക്കറില്ല. എന്നാല്‍ പുരുഷന്‍ മുന്‍കയ്യെടുത്തലോ, പലപ്പോഴും മൂഡില്ല എന്ന്‌ പറഞ്ഞ്‌ പിന്‍വാങ്ങും. പിന്നെ നിര്‍ബന്ധിച്ചലോ, മലര്‍ന്ന്‌ കിടന്ന്‌ എന്താ വേണേങ്കിലും ചെയ്‌തോളൂ എന്നായി. സമ്മര്‍ദ്ദങ്ങളുടെ കാലമാണിത്‌. ആര്‍ക്കും വേണ്ടത്ര സമയമില്ല. അത്‌ സത്യമല്ല. സാഹചര്യങ്ങളെ അതിനൊത്തവണ്ണം അഭിമുഖികരിക്കൂവാന്‍ പഠിക്കണം. സഹകരിക്കുവാന്‍ പഠിക്കണം. എന്റെ തീരുമാനങ്ങള്‍ മത്രമാണ്‌ ശരി എന്ന്‌ ഒരിക്കലും ധരിക്കരുത്‌. പരസ്‌പര വിട്ടുവീഴ്‌ച മനോഭാവം വേണം.
സംഭോഗം വെറും സന്താനോല്‌പത്തിക്കും സുഖത്തിനും മത്രമുള്ളതല്ല. ആനന്ദത്തിനും പരമാനന്ദത്തിനും വേണ്ടിയാണ്‌. സുഖത്തിനും സന്തോഷത്തിനും അപ്പുറമുള്ള ഒരു മാനസ്സീക വികാരമാണ്‌ പരമനാന്ദം. അത്‌ മൊഡിറ്റേഷന്‍ പോലുള്ളവയില്‍ നിന്ന്‌ കിട്ടുന്ന ഒരു അനുഭവമാണ്‌. ഒരു അനുഭൂതിയാണ്‌. അത്‌ പറഞ്ഞറിയിക്കുവാനാകില്ല. കാമശാശ്‌ത്രം ശരിക്കും അറിയുന്നവര്‍ തന്നെ എത്ര പേര്‍ നമ്മുടെ ഇടയില്‍ കാണും? അമേരിക്കന്‍ പ്രസിഡന്റിനെ നമുക്കറിയാം. ബ്രിട്ടീഷ്‌ രാജകുമാരനേയും രാജകുമാരിയേയും നമുക്കറിയാം. എന്നാല്‍ നമ്മുടെ ശാരീരിക ധര്‍മ്മങ്ങളെ കുറിച്ചും, കര്‍മ്മങ്ങളെ കുറിച്ചും നമ്മളില്‍ എത്ര പേര്‍ക്കറിയാം? കാമശാസ്‌ത്രം എത്ര പേര്‍ മനസ്സിലാക്കിയിട്ടുണ്ട്‌? കാമശ്‌സ്‌ത്രത്തില്‍ നിന്നുകൊണ്ട്‌, ഇരുന്നുകൊണ്ട്‌, കിടന്നുകൊണ്ട്‌ എന്നിങ്ങനെ വ്യത്യസ്‌ത രീതികളില്‍ സംഭോഗത്തില്‍ ഏര്‍പ്പെടുന്നതായി പറയുന്നു. ലിംഗ വലിപ്പ വ്യത്യാസമനുസരിച്ച്‌ സംഭോഗത്തില്‍ ഏര്‍പ്പടുന്നതിനെ കുറിച്ചും കാമശാസ്‌ത്രം പ്രതിപാദിക്കുന്നു.
വദന സുരതത്തെകുറിച്ച്‌ കാമശാസ്‌ത്രം നിഷേധിക്കുകയോ വിലക്കുകയൊ ചെയ്യുന്നില്ല. അതുകൊണ്ട്‌ ഗര്‍ഭധാരണം ഒഴിവാക്കാമെന്ന്‌ പറയുന്നു. നമ്മുടെ സ്‌ത്രീ പുരുഷന്മാര്‍ അജ്ഞതകൊണ്ടും, അറപ്പു കൊണ്ടും അത്‌ ഒഴിവാക്കന്നവരാണ്‌. പലരും പരസ്‌പര ആലിംഗനവും, പുണരുലും പോലും ഒഴിവാക്കുന്നുണ്ട്‌. നമ്മുടടെ ലൈംഗീക സംസ്‌കാരം ബ്ലൂ ഫിലിമിന്റെ ആഗമനത്തോടെ പാടെ നശിച്ചു പോയി. അതാണ്‌ ശിരി എന്ന രീതിയിലാണ്‌ നമ്മുടെയൊക്കെ സംസ്‌കാരം. ഉടു തുണി ഉരിയുക. നേരെ സംഭോഗത്തിലേര്‍പ്പെടുക. ഒരു യുദ്ധം പ്രഖ്യാപിച്ചതുപോലെ, ഇണയെ എങ്ങിനെയങ്കിലും കീഴ്‌പ്പെടുത്തുക. ഇതൊരു ലൈംഗിക വേഴ്‌ചയായി കണക്കാക്കുവാനകില്ല.
ഒരിക്കല്‍ ഒരു 6 വയസ്സുകാരിയെ 65 വയസ്സുള്ള ഒരു വൃദ്ധന്‍ മിഠായിയും മറ്റു മധുര പലഹാരങ്ങളും കാണിച്ച്‌ വശീകരിച്ച്‌ കൊണ്ടു പോയി പതിവായി വദന സുരതം ചെയ്യിക്കാറുണ്ടായിരുന്നുവത്രെ. പെണ്‍കുട്ടിയുടെ വീട്ടുകാരും വൃദ്ധന്റെ വീട്ടുകാരും അറിയാതെ അതീവ രഹസ്യമായിരുന്നു ഇവരുടെ ക്രീഢകള്‍. അവസാനം പെണ്‍കുട്ടിയുടെ സഹോദരന്റെ ശ്രദ്ധയില്‍പ്പെട്ടു. വൃദ്ധന്‍ പിടിക്കപ്പെട്ടു. വൃദ്ധന്‌ ഉദ്ധാരണ ശേഷിയുണ്ടായിരുന്നില്ല. വൃദ്ധന്‌ ഭാര്യയും പെണ്‍ക്കളും ഉണ്ടായിരുന്നു. വൃദ്ധയാണെങ്കിലും മൈഥുനത്തിന്‌ വൃദ്ധന്‌ സഹായിക്കുമായിരുന്നെങ്കില്‍ ഇത്തരം സന്ദര്‍ഭം ഉണ്ടാകുമായിരുന്നില്ല.
ചെറുപ്പകാരനായ ഒരുവന്‍ 10 വയസ്സുള്ള ഒരു പെണ്‍കുട്ടിയെ മോബൈലില്‍ ലൈംഗിക ദൃശ്യങ്ങള്‍ കാട്ടി കുട്ടിയെ പതിവായി ലൈംഗീക മൈഥുനത്തിന്‌ പ്രേരിപ്പിച്ചിരുന്നു. അവസാനം അതും പിടിക്കപ്പെട്ടു. പിടിക്കപ്പെട്ട പെണ്‍കുട്ടി വഴി മറ്റു പലരേയും ഇങ്ങിനെ ഉപയോഗിച്ചുരുന്നു. ഇപ്പോള്‍ ഈ പയ്യന്‍ ജയിലിലാണ്‌.
ഒരു ബിസിനസ്സുകാരനായ ഒരാള്‍ ഒരു നാട്ടിന്‍ പുറത്തുകാരിയെ വിവാഹം കഴിച്ചു. ഹണിമൂണിനായി പുറത്തുപോയി. ഒരു വലിയ ഹോട്ടലില്‍ അവരുടെ മധുവിധു കഴിഞ്ഞു മടങ്ങുകയായിരുന്നു. ഭാര്യ അയാളോട്‌ ചോദിച്ചു, എന്താണ്‌ ഹണിമൂണ്‍? ഇതവരെ അതു കണ്ടില്ലല്ലോ? ഒന്നു പുഞ്ചിരിച്ചുകൊണ്ട്‌ ഭര്‍ത്താവ്‌ പറഞ്ഞു, സംഗതി രതിക്രീഡയെ ഉദ്ദേശിച്ചാണ്‌. ഉടനെ ഭാര്യ മൊഴിഞ്ഞു, ഇത്‌ എന്റെ അയല്‍പക്കകാരന്റെ കൂടെ പല പ്രാവശ്യം കഴിഞ്ഞതാ. ഇതിലെന്താ ഇത്ര പുതുമ????!!!!!!!!
സോറിയാസിനു വേണ്ടി ചികിത്സിക്കുവാനായി +2 കാരിയേയും കൊണ്ട്‌ വിധവയാ ഒരു സ്‌ത്രീ വന്നു. തന്റെ മൂത്ത മകള്‍ B.Sc. ബോട്ടണി 2nd year വിദ്യാര്‍ത്ഥിനിയാണ്‌. പെട്ടെന്ന്‌ അവളെ സുരക്ഷിതമായി വിവാഹം കഴിച്ചു കൊടക്കണം. കാരണം അയല്‍പക്കത്തെ ആണ്‍കുട്ടികള്‍ കൊള്ളുകയില്ലത്രേ?
ഏതാണ്ട്‌ ഇവരുടെ വീടിന്റെ തൊട്ടടുത്ത വീട്ടിലെ ഒരു വിധവ തന്റെ മകനെ ആസ്‌തമക്കായി കൊണ്ടുവന്നു. അവര്‍ക്ക്‌ 2 പെണ്ടകുട്ടികളും, ഒരു ആണ്‍കുട്ടിയും ആണ്‌. മൂത്തവളെ വിവാഹം കഴിച്ചു. ഇളയവള്‍ പഠിക്കുന്നു. ചെറുക്കനാണെങ്കില്‍ 17 വയസ്സും. ഒരു സമാധാനവുമല്ലത്രെ? കാരണം അവന്‍ കുടിക്കും, വലിക്കും, പിന്നെ അല്ലറ ചില്ലറ ദുസ്വഭാവങ്ങളും.
ഇവിടെ എന്താണ്‌ പ്രശ്‌നം? ഇവിടെ ആണ്‍കുട്ടിയായാലും പെണ്‍കുട്ടിയായലും മാതാപിതാക്കള്‍ കടുത്ത സമ്മര്‍ദ്ദത്തിലാണ്‌. തൊഴിലില്‍, സമൂഹത്തില്‍, കുടുംബത്തില്‍, ലൈംഗീകതയില്‍ എന്നു വേണ്ട എല്ലാ സന്ദര്‍ഭങ്ങളിലും മനുഷ്യര്‍ കടുത്ത സമ്മര്‍ദ്ദത്തിലാണ്‌.
ആര്‍ത്തവം നിലക്കുന്നതോടു കൂടി സ്‌ത്രീകളുടെ വിഷയാസക്തി കുറയുമെങ്കിലും ലൈംഗീക ശേഷി പൂര്‍ണ്ണമായും നശിക്കുന്നില്ല. അതുപോലെ ഉദ്ധാരണ ശേഷി നഷ്ടപ്പെട്ട പുരഷന്മാരാണെങ്കിലും അവരുടെ ലൈംഗീക ആസക്തിക്ക്‌ വിരാമമാകുന്നില്ല. പലരും തനിച്ചോ, അല്ലാതേയോ ബ്ലു ഫിലിം കണ്ടിരിക്കും. ആംഗ്ലേയ ഫിലിമില്‍ ദൂര്‍ഘ മൈഥുനം കണ്ടിരിക്കും. എന്നാല്‍ ഇവിടെ എങ്ങിനെയാണ്‌? അതു പോലെ മദ്യവും ഇവിടെ പെട്ടന്ന്‌ ഒറ്റയടിക്ക്‌ കുടിച്ചു തീര്‍ക്കും. ഒന്നിനും ആസ്വാദ്യതയില്ല.
സ്‌ത്രീകള്‍ വളരെ സാവകശത്തില്‍ മത്രമേ വികാരവതികളാകൂ. എന്നാല്‍ പുരുഷനാകട്ടെ വളരെ പെട്ടന്നായിരിക്കും. ദീര്‍ഘ മൈഥുനത്തില്‍ കുടിയും വളരെ സമാധനത്തോടുകൂടിയും പരസ്‌പര ധാരണയോടുകൂടിയും ഏര്‍പ്പെടേണ്ട ഒരു വിഷയമാണ്‌ ലൈഗീക മൈഥുനം. സ്‌ത്രീയുടെ ക്ലൈമാക്‌സ്‌ സമയത്ത്‌ ഒരു "ഊം" കാരം ശബ്ദം കേള്‍ക്കാം. ക്ലൈമാക്‌സിലെത്തിയ സ്‌ത്രീ പാതി കണ്ണുകളോടുകൂടി പരവശയായി ക്ഷീണിതയായി ഒരു അര്‍ദ്ധ മോഹാത്സ്യ ത്തോ മയങ്ങി കിടക്കുന്നതായി കാണാം. അവളങ്ങിനെ എല്ലാം മറന്ന്‌ ട്രാന്‍സിലായിരിക്കും. പുരുഷനും അങ്ങിനെ തന്നെയാണ്‌ സംഭവിക്കുന്നത്‌. അല്ലത്ത ഒരു ബന്ധവും ശരിയായ ലൈഗീക ബന്ധമല്ല.
പല സ്‌ത്രീകളും, പുരുഷന്മാരും സ്വയംഭോഗങ്ങളില്‍ ഏര്‍പ്പെടാറുണ്ട്‌. ഇവ കാമ ശാസ്‌ത്രവും വൈദ്യ ശാസ്‌ത്രവും നിഷേധിക്കുന്നില്ല. പുരുഷന്മാര്‍ മുഷ്ടി മൈഥുനം നടത്തുമ്പോള്‍ അവരുടെ ലിംഗത്തിന്റെ അടിഭാഗത്ത്‌ ശക്തിയായി ഇടിക്കുന്നതു മൂലം അവിടത്തെ ഞരമ്പുകള്‍ക്ക്‌ ക്ഷതം സംഭവിക്കാം. തന്മൂലം ഉദ്ധാരണ ശേഷിക്ക്‌ തകരാറു സംഭവിക്കാം.
ലൈംഗീക മഥുനം നീട്ടുതിനും ശീഘ്രസ്‌കനം തടയുന്നതിനും ഔഷധങ്ങള്‍ ഉണ്ട്‌. എന്നല്‍ ചില യോഗ - ധ്യാന മുറകളിലൂടെ ഇവ പരിഹരിക്കാം. മനസ്സിന്റെ മേഖല കാമോദ്ദീപകപരമാണ്‌. ചിന്തകളും, സങ്കല്‍പ്പങ്ങളും ചേര്‍ന്ന ഒന്നാണ്‌ നമ്മുടെ മനസ്സ്‌. ചിന്തകള്‍ പുരുഷ പ്രകൃതിയേയും, സങ്കല്‍പ്പങ്ങള്‍ സ്‌ത്രീ പ്രകൃതിയേയും ആയിട്ടാണ്‌ പരിഗണിച്ചു പോരുന്നത്‌. ഇവ പരസ്‌പരം അന്തര്‍ലീനമായി കിടക്കുന്നതുകൊണ്ട്‌ ഈ തിരച്ചറിവ്‌ വിഭിന്നമാക്കി ദ്വ ലിംഗ വ്യത്യസ്‌തത മനസ്സിലാക്കി ഓര്‍ത്ത്‌ മൈഥുന സമയം പരിമിതപ്പെടുത്താം. ഇത്‌ കുറച്ചധികം വിവരിക്കേണ്ടതിനാല്‍ മറ്റു ധ്യാന വിഷയങ്ങള്‍ ചിന്തിക്കാം. ഇവ തന്ത്രയിലെ കാര്യങ്ങളാണ്‌. പെട്ടെന്ന്‌ സുഗ്രാഹ്യമാകുമെന്ന്‌ തോന്നുന്നില്ല.


പാഠം 5

സുദീര്‍ഘമായ മൈഥുനങ്ങളില്‍ ഏര്‍പ്പെടണമെന്ന്‌ മുമ്പ്‌ പറഞ്ഞിരുന്നുല്ലോ. ദീര്‍ഘ നേരം മൈഥുനത്തിലേര്‍പ്പെടുമ്പോള്‍ ശരീരം ചൂടാകും. ശരീരം ചൂടാകുമ്പോള്‍ ശുക്ലം അതിന്റ തനി പ്രകൃതി വിട്ട്‌ കൂടുതല്‍ ഊര്‍ജ്ജം ഉള്‍കൊള്ളുന്നു. രതി മൂര്‍ച്ഛ സമയത്ത്‌ ഈ ശുക്ലത്തിന്‌ തന്റ സ്വ ശരീരത്തിലും ഇണയുയുടെ ശരീരത്തിലും ചില ഊര്‍ജ്ജ മാറ്റങ്ങള്‍ വരുത്തുവാനാകും. ഇതിനെ കുറിച്ച്‌ പിന്നീട്‌ വിശദീകരിക്കാം. പുരുഷന്‌ രതി മൂര്‍ച്ഛ സംഭവിക്കുവാന്‍ പോകുന്ന സമയത്ത്‌ ലിംഗം ഉടനെ മാറ്റണം. ഇങ്ങിനെ സ്‌കലനം സംഭവിക്കാതെ മൈഥുനം എത്ര സമയം വേണമെങ്കിലും നീട്ടാം. ഇപ്രകാരം സ്‌തീക്കും ആകാം.
മൈഥുനത്തിനായി ഇണകള്‍ തമ്മില്‍ തയ്യാറാകുമ്പോള്‍ മാനസ്സീക സമ്മര്‍ദ്ദവും സംഘര്‍ഷാവസ്ഥയും പൂര്‍ണ്ണമായും ഒഴിവാക്കിയിരിക്കണം. പരസ്‌പരം ഭയഭക്കതിയുണ്ടായിരിക്കണം. തന്റെ ഇണയെ പരമാവധി സ്‌നേഹിക്കുകയും, പ്രോത്സാഹിപ്പിക്കുകയും, സഹകരിക്കുകയും വേണം. അല്ലാത്ത ഏതു മൈഥുനവും വെറും ബലാത്സഗം തുല്യമാണ്‌.
തന്റെ ഇണയെ ചേര്‍ത്തിയിരുത്തി പരസ്‌പരം മധുര പലഹാരങ്ങള്‍ കൈമാറി ആസ്വദിച്ചുകൊണ്ട്‌ ശരീര ഭാഗങ്ങള്‍ പതുക്കെ സ്‌പര്‍ശിക്കണം. പിന്നെ തലോടികൊണ്ട്‌ വയില്‍ മധുരം വെച്ചുകൊണ്ട്‌ പരസ്‌പരം ചുംബനം ആരംഭിക്കണം. ചുംബനത്തന്‌ പലരും മുന്‍കയ്യെടുക്കാറില്ല എന്നുമാത്രമല്ല ചില സ്‌ത്രീകള്‍ ചുംബനത്തിന്‌ വിമുഖത കാട്ടാറുണ്ട്‌. അതിന്‌ കാരണം പറയുന്നത്‌ ചുണ്ട്‌ മലച്ചു പോകുമെന്ന ഭയമാണ്‌. ആദ്യം ഇത്തരം ഭയങ്ങള്‍ പാടെ മാറ്റണം. നാം ഒരു പ്രക്രിയയില്‍ ഏര്‍പ്പെടുമ്പോള്‍ പരമാവധി നന്നാക്കാന്‍ നോക്കണം. തന്റെ ഇണയുടെ ആനന്ദമാണ്‌ എനിക്കു വേണ്ടത്‌ എന്ന്‌ പരസ്‌പരം മനസ്സിലാക്കണം. അതിനായി ധ്യാനിക്കണം. മനസ്സ്‌ തയ്യാറാകണം. പരസ്‌പരം പൂരകമാകുമ്പോള്‍ ഇണകള്‍ക്ക്‌ ഇവിടെ സുഖവും, സന്തോഷവുമല്ല മറിച്ച്‌ ഒരു തരം പറഞ്ഞറിയിക്കാന്‍ പറ്റാത്ത വിധമുള്ള ഒരു അനുഭൂതി അഥവ ഒരു ആനന്ദമാണ്‌ നമുക്ക്‌ അനുഭവിക്കുവാനാകുക. സന്‌തോഷവും, സുഖവും അല്‍പ നിമിഷ പ്രദാനികളാണ്‌. എന്നാല്‍ ആന്ദം വളരെ നീണ്ടു നില്‍ക്കുന്നതാണ്‌.
പുരുഷന്‍ സ്‌ത്രീകളുടെ ചുണ്ടുകള്‍ പതുക്കെ പതുക്കെ വലിച്ചു കുടിക്കണം. അതില്‍ രസം കൊള്ളുന്ന തന്റെ ഇണയുടെ സ്‌തന കുംഭങ്ങള്‍ പതുക്കെ തലോടണം. പതുക്കെ മര്‍ദ്ദിക്കണം. പതുക്കെ ചുംബിക്കുകയോ, വലിച്ചു കുടിക്കുകയോ ആകാം. പതുക്കെ പതുക്കെ യോനി പ്രദേശത്ത്‌ കൈ കൊണ്ടു വരണം. പതുക്കെ കൃസരി അഥവ ക്ലിട്ടോറിയസ്‌ തടവണം. ഈ സമയമത്രയും സ്‌ത്രീ തന്റെ പുരുഷന്റെ ശരീരത്തിലും ക്രിയകള്‍ നടത്തണം. സ്‌ത്രീ വികാരവതിയായി കഴിഞ്ഞതിനു ശേഷം പുരുഷന്‍ തന്റെ വിരലുകള്‍ യോനിയിലേക്ക്‌ കടത്താവൂ. അല്ലെങ്കില്‍ യോനിയില്‍ ഒരു തരം അസ്വസ്ഥയും, വേദനയും അവര്‍ക്കുണ്ടാകും. വികാരവതിയാകുമ്പോള്‍ സ്‌ത്രീകളില്‍ മദജലം വരും. അതിനു ശേഷം മാത്രമേ ലിംഗം യോനിയില്‍ തിരുകി കയറ്റാവു. രതിമൂര്‍ച്ഛ സമയത്ത്‌ പുരുഷന്‌ വെളുത്ത ശുക്ലം സ്‌കലിക്കുന്നതുപോലെ സ്‌ത്രീക്ക്‌ രജസ്സ്‌ എന്ന ചുകുന്ന ദ്രാവകം സ്‌കലിക്കുന്നതാണ്‌.
വദനസുരതം ഇണകള്‍ ഒവിവാക്കേണ്ടതില്ല എന്നാണ്‌ കാമശാസ്‌ത്രവും തന്ത്രയും പറയുന്നത്‌. പുരുഷന്‍ തന്റെ ഭാര്യയെ മുന്നില്‍ നിറുത്തി അവളുടെ യോനിയെ ചുംബിക്കാം. കാരണം. നാം ഒരോരുത്തരും വന്ന വഴിയാണ്‌. അതിനെ ദുഷിക്കരുത്‌. വെറുക്കരുത്‌. പല സ്‌ത്രീകളും തന്റെ സ്വന്തം ശരീരത്തിലെ ഈ അവയവത്തെ അറപ്പോടും വെറുപ്പോടും കൂടിയാണ്‌ കാണുന്നത്‌. നമുക്ക്‌ ജന്മം നല്‍കിയ അതിനു കാരണമായ ഈ അവയവത്തെ കാമത്തോടു കുടി കാണരുത്‌.
പുരുഷന്‍ സ്‌ത്രീയുടെ കൃസരിയെ നക്കുകയും വലിച്ചു കുടിക്കുകയും ചെയ്യണം. തിരുമൂലരുടെ തിരുമന്ത്രത്തില്‍ പുരുഷന്‍ കൃസരിയെ നക്കുമ്പോള്‍ അതില്‍ നിന്ന്‌ പൂനീര്‍ സോമരസമാണ്‌ ലഭിക്കുന്നത്‌ എന്ന്‌ പറയപ്പെടുന്നു. ദേവന്മാര്‍ പാനം ചെയ്യുന്ന സോമരസം ഇതാണെന്ന്‌ പറയപ്പെടുന്നു.
കാമസൂത്ര പ്രകാരം 8 തരം ലിംഗ വദന സുരതം പറയപ്പെടുന്നു. 1. ലിംഗത്തെ കയ്യിലെടുത്ത്‌ വായില്‍ വെച്ച്‌ ചുണ്ടുകള്‍ക്കിടയില്‍കുടി ചലിപ്പിക്കണം. 2. ലിംഗത്തെ വിരലുകള്‍ കൊണ്ട്‌ ചുറ്റും പിടിച്ച്‌ ഒരു പൂ മൊട്ടു പോലെ വശങ്ങള്‍ ചുണ്ടുകള്‍ കൊണ്ട്‌ മര്‍ദ്ദിക്കുക. 3. ചുണ്ടുകള്‍ക്കിടയില്‍ലിംഗത്തെ അമര്‍ത്തി ചുംബിക്കുക. പുറത്തേക്കു വലിക്കുന്നതുപോലെ. 4. ലിംഗത്തെ വായില്‍ കടത്തുക. ചുണ്ടുകള്‍ അമര്‍ത്തി വെളിയിലേക്കു വലിക്കുക. 5. കാമുകന്റെ കീഴ്‌ അധരം എന്നപോലെ ലിംഗത്തെ ചുംബിക്കുക. 6. ചുംബിച്ചുകൊണ്ട്‌ ലിംഗത്തെ നാക്കു കൊണ്ട്‌ എല്ലവശങ്ങളിലും നക്കുക. അതിന്റെ മുകള്‍ഭാഗത്തുകൂടി ലിംഗത്തെപകുതി വായില്‍ കയറ്റി ശക്തിയായി ചുംബിച്ചു വിഴുങ്ങുക. 7. വായ്‌ മുഴുവനും ലിംഗം അകത്താക്കി വിഴുങ്ങുന്നതുപോലെ ഉറിഞ്ചുക. കൂടുതലറിയുവാന്‍ കാമസൂത്ര ഗ്രന്ഥങ്ങല്‍ കാണുക.
ഇതില്‍ നിന്നും ഒരു സംഭോഗം എങ്ങിനെയാണ്‌ നടത്തേണ്ടത്‌ എന്ന്‌ മനസ്സിലായി കാണും. വെറുതെ ബ്ലൂ ഫിലിം കണ്ടതുകൊണ്ടോ മറ്റോ ലൈംഗീക സംതൃപ്‌തി ആര്‍ക്കും ലഭിക്കുയില്ല. ഇതിനായി ഒരു ലൈഗീക സംസ്‌കാരം തന്നെ വളര്‍ത്തിയെടുക്കണം. മാദ്ധ്യമങ്ങളിലെ വാര്‍ത്തകളും മറ്റും കണ്ടും കേട്ടും ഇന്ന്‌ സമൂഹം എന്ത്‌ ചെയ്യണമെന്നറിയാതെ തരിച്ചു നില്‍ക്കുന്നു. നമുക്ക്‌ ജാഗ്രതയോടെ ഉണര്‍ന്ന്‌ പ്രവര്‍ത്തിക്കാം. അതിനായി കൈകോര്‍ക്കാം. നിത്യ ജീവിതത്തല്‍ എന്ത്‌ സൗഭാഗ്യങ്ങളും സുഖ സൗകര്യങ്ങളും കൈവരിച്ചാലും ലൈംഗീകത എന്നും ഒഴിവാക്കുവാനകില്ല. നിഷേധിക്കാനാകില്ല.


പാഠം 6

ന്ന്‌ ഭൂരിപക്ഷം ജനങ്ങളും തിരക്കിലാണ്‌. എന്താണ്‌ തിരക്ക്‌ എന്ന്‌ ചോദിച്ചാല്‍ വ്യക്തമായ ഒരു മറുപടി അവര്‍ക്ക്‌ പറയുവാനുണ്ടാകില്ല. എന്തായാലും തിരക്കിലാണ്‌. ഒരു കൊച്ചുകുട്ടിയുടെ തിരക്ക്‌ കുട്ടി പ്രീ സ്‌കൂളില്‍ ചേര്‍ന്നയുടനെ തുടങ്ങുന്നു. ശരിക്കും ടോയലറ്റിനു സമയമില്ല. ഭക്ഷണം കഴിക്കുവാന്‍ സമയമില്ല. കളിക്കുവാന്‍ സ പഠിക്കുവാന്‍ എന്തിനധികം പറയുന്നു ശരിക്കും ഒന്നുറങ്ങുവാന്‍ പോലും കുട്ടികള്‍ക്ക് സമയമില്ല. വെക്കേഷനായാല്‍ വെക്കേഷന്‍ ക്ലാസ്സ്‌. പിന്നെ പ്രൈവറ്റ്‌ ട്യൂഷന്‍, ഡാന്‍സ്‌-മ്യൂസിക്‌ -കളരി ക്ലാസ്സ്‌. പഠനം, പഠനം, പരീക്ഷകള്‍ തന്നെ കുട്ടികള്‍ക്ക്‌. എന്നും എപ്പോഴും . മുര്‍ന്നവര്‍ക്കാകാട്ടെ ഒന്നിനും അശ്ശേഷം ഒഴിവുമില്ല. ശ്വാസം വിടാന്‍ പോലും ഒഴിവില്ല. ശ്വാസം വീടാഞ്ഞാല്‍ പിന്നെയെങ്ങിനെയാണ് ജീവിക്കുവാന്‍ കഴിയുക? പിന്നെ എന്ത്‌ ചെയ്യും? എന്ത്‌ ചെയ്യാതിരിക്കണം? മടിയന്മാര്‍ക്കും തീരെ ഒഴിവില്ലാ എന്നതാണ്‌ അതിലേറെ രസകരം. അദ്ധ്വാനിക്കുന്നു. രാപ്പകല്‍ മുതുകു ഒടിയുന്നതുവരെ അടിമയെപ്പോലെ വേല ചെയ്യുന്നു. എന്നിട്ട്‌ കിട്ടുന്നത്‌ ലാഭമോ അതോ നഷ്ടമോ? ആര്‍ക്കറിയാം? എന്തിനു വേണ്ടി ഇങ്ങിനെ വേല ചെയ്യുന്നു? നിങ്ങള്‍ എന്തൊക്കെ നേടിയാലും നിങ്ങള്‍ക്ക ശാന്തിയും സമാധാനവും വിദൂരെയാണെന്ന്‌ ഓര്‍ക്കുക.
മത വിശ്വാസവും സത്യ (ഈശ്വര)) വിശ്വാസവും രണ്ടാണ്‌.)0000 മത വിശ്വാസമെന്നത്‌ ഒരു കൂട്ടം ഉന്നതര്‍ അടിച്ചല്‍പ്പക്കുന്ന വിചാരണയാണ്‌.... .. .. അതിനു സ്വാതന്ത്ര്യമില്ല. അതില്‍ ശരിയായ സത്യം അതായത്‌ ഈശ്വരന്‍ ഉണ്ടായിരിക്കണമെന്നില്ല. ഓരോ മതത്തിനും ഒരു ഫൗണ്ടര്‍ ഉണ്ടായിരിക്കും. സത്യം നിങ്ങളെ സ്വതന്ത്രരാക്കും എന്ന്‌ ബൈബിളില്‍ ക്രിസ്‌തു പ്രസ്‌താവിച്ചിരിക്കുന്നു. എന്നാല്‍ ഇന്ത്യയില്‍ സിന്ധു നദി തട സംസ്‌കാരത്തിന്റെ ഭഗമായി ഉടലെടുത്ത ചില ആചാരനുഷ്‌ഠാനങ്ങളാണ്‌ ഇന്നു കാണുന്ന അറിയപ്പെടുന്ന ഹിന്ദു മതം. സുന്ധുവില്‍ നിന്നാണ്‌ ഹിന്ദു എന്ന വാക്ക്‌ ജന്മമെടുത്തത്‌. ക്ഷേത്ര നിര്‍മ്മാണവും, ആരാധന ക്രമവും താന്ത്രീകാധിഷ്‌ഠിതമാണ്‌. സത്യ മതം ഈശ്വരന്റെ മതമാണ്‌. മതം എന്നല്‍ അഭിപ്രയം എന്നാണ്‌. സത്യം എന്നും സ്വതന്ത്രമാണ്‌. എല്ലാ മതസ്ഥരും ഒരു സമയം കഴിയുമ്പോള്‍ മാതാപിതാക്കളുടെ ഇഷ്ടത്തിനനുസരിച്ച്‌ കുട്ടികളെ അവരവരുടെ മതാചാരമനുസരിച്ച്‌ ചേര്‍ക്കപ്പെടുകയാണ്‌. ചെയ്യുന്നത്. സംഘടനയില്‍ കുട്ടികളെ ചേര്‍ക്കപ്പെടുന്നു. അതാത് മതസ്ഥര്‍ അവരവരുടെ മക്കളെ അവരുടെ ആരാധാന ക്രമം ചെറുപ്പം മുതലേ പഠിപ്പച്ചു പരിശീലിപ്പിക്കുന്നുണ്ട്‌.. .. എന്നല്‍ ഹിന്ദു ഒരു മതമായിരുന്നെങ്കില്‍ അതന്‌ ഒരു ഫൗണ്ടര്‍ ഉണ്ടാകേണ്ടതാണ്‌. ഇവിടെ ആരും ആരേയും മതപരിവര്‍ത്തനം ചെയ്യപ്പെടുന്നതുമില്ല. ഭൂരിഭാഗം ഹിന്ദുമത വിശ്വാസികള്‍ എന്നറിയപ്പടുന്നവര്‍ക്ക്‌ ക്ഷേത്രാരാധനകളോ എന്തിനധികം പറയുന്നു ശരിക്കും ഒരു ഗായത്രി മന്ത്രം പോലും തെറ്റു കൂടാതെ ഉരുവിടാനോ അറിയില്ല. ക്ഷത്രത്തില്‍ പോകുന്നതുകൊണ്ടും പ്രസാദം നെറ്റിയില്‍ ചാര്‍ത്തിയതുകൊണ്ടും ഒരാള്‍ ഹിന്ദു മത വിശ്വാസിയാകണമെന്നില്ല. എന്നാല്‍ ക്ഷത്രത്തില്‍ പോകാത്തതുകൊണ്ടും പ്രസാദം നെറ്റിയില്‍ ചാര്‍ത്താതുകൊണ്ടും ഒരാള്‍ ഹിന്ദു മത വിശ്വാസിയാല്ലാ എന്ന്‌ പറയാനും പറ്റണമെന്നില്ല. പണ്ട്‌ നായന്മാരില്‍ പല തട്ടുകളുണ്ടായിരുന്നു. അവയൊന്നും വിസ്‌താരഭയത്താല്‍ ഇവിടെ പറയുന്നില്ല. പട കുറുപ്പ്‌ നായര്‌, വെളക്കത്തറ നായര്‌, എന്നിങ്ങനെ നീണ്ടുപോകുന്നു പട്ടിക. അതായത്‌ നായന്മാരുടെ മുടി വെട്ടുന്ന നായര്‌, നായന്മാരുടെ വസ്‌ത്രങ്ങള്‍ അലക്കുന്ന നായര്‌ തുടങ്ങീ പോകുന്നു ഉപ വിഭാഗങ്ങള്‍ അതുപോലെ ഈഴവ സമുദായത്തിനും ഉണ്ട്‌ ഇത്തരം ഉപ വിഭാഗങ്ങള്‍ വാത്തി, വെളുത്തേടന്‍ എന്നിങ്ങനെ പോകുന്നു അവരുടെ ഈ പട്ടിക. ഈഴവരുടെ മുടി വെട്ടുവാനും, വസ്‌ത്രങ്ങള്‍ അലക്കുവാനും ആയി ഈ ഉപ വിഭാഗങ്ങള്‍ ഉണ്ടായിരുന്നു. അന്നൊക്കെ വ്യത്യസ്‌ത സമുദായങ്ങളായിരുന്നു. അപ്പോഴൊന്നും ഇല്ലാത്ത ഹിന്ദു മതം എപ്പോള്‍ ഉണ്ടായി? അന്നും ഇന്നും വ്യത്യസ്‌ത ആചാരനുഷ്‌ഠാനങ്ങള്‍ നടത്തി പോരുന്ന സമൂഹങ്ങള്‍ അതായത്‌ സമുദായങ്ങള്‍ മത്രമേ കാണുന്നുള്ളൂ. ശ്രീ ശങ്കരാചാര്യരുടെ കാലം തൊട്ടാണ്‌ ഏല്ലാ സമുദായക്കാരേയും ഒരുമിപ്പിച്ച്‌ ഒരു നവോന്ഥാനം പ്രസ്‌താനം ഉണ്ടാക്കിയത്‌. അവിടം മുതല്‍ ഒരു കൂട്ടര്‍ ഹിന്ദുക്കള്‍ ആയി വിശേഷിപ്പിക്കപ്പെട്ടു പോരുന്നത്‌..
പണ്ട്‌ 4 ജാതികള്‍ ഉണ്ടായിരുന്നു. ക്ഷത്രീയര്‍ , ബ്രഹ്മണര്‍ , വൈശ്യര്‍ , ശൂദ്രര്‍ എന്നിങ്ങനെയായിരുന്നു. ഈ ജാതികള്‍ തൊഴിലനനുസരിച്ചാണ്‌ വിഭജിച്ചിരുന്നത്‌. എല്ലാവര്‍ക്കും എല്ലാ തൊഴിലിലും ശോഭിക്കുവാന്‍ കഴിയുകയില്ല എന്നറിവായിരിക്കാം ഇത്തരംവിഭജനത്തിനു കാരണം. ക്ഷത്രീയര്‍ അയോധന കലകളില്‍ പരിശീലനം നേടിയ അഭ്യാസികളായിരുന്നു. ബ്രാഹ്മണര്‍ താന്ത്രീക പൂജാദി വിഷയങ്ങളില്‍ അഗ്രഗണ്യരായിരുന്നു. വൈശ്യരാകട്ടെ വ്യാപര വ്യവസായ കാര്യാദികളില്‍ പ്രാഗല്‍ഭരായിരുന്നു. ശൂദ്രര്‍ ആകട്ടെ മേല്‍ പറഞ്ഞ 3 കൂട്ടരേയും സഹായിക്കുന്നവരായിരുന്നു. എല്ലാവര്‍ക്കും എല്ലാ കാര്യങ്ങളിവും അറിവും പ്രാഗല്‍ഭ്യവും ഒരുപോലെയായിരിക്കുകയില്ലല്ലോ. അതുകൊണ്ട്‌ അവരവുടെ താല്‍പര്യവും അഭിരുചിക്കും അനുസരിച്ച്‌ ജോലികള്‍ അവരവര്‍ തന്നെ സ്വീകരിച്ചുപോന്നു. പിന്നീട്‌ എപ്പൊഴോ ജാതി ചിന്തകള്‍ മനുഷ്യരില്‍ ശക്തിയായി വേരോടി. സ്വാര്‍ത്ഥമതികളായ മനുഷ്യര്‍ പിന്നിട്‌ പാരമ്പര്യ കുല തൊഴിലാക്കി ഇവയെ മാറ്റുകയായിരുന്നു. ഇന്ന്‌ ബ്രാഹ്മണര്‍ എന്ന വിഭാഗം മാത്രമാണ്‌ മത വര്‍ഗ്ഗീയതക്ക്‌ മൂര്‍ച്ച കൂട്ടി ഇപ്പോള്‍ നടക്കുന്നത്‌. ഇന്ന്‌ ബാക്കി 3 വിഭാഗങ്ങളിലും യാതൊരു വിധ അലോസരങ്ങളും കാണുന്നില്ല. അധികാരത്തിന്റ മത്ത്‌ തലക്കു കയറിയ മത വികാരം ഇന്ന്‌ അറിവില്ലായ്‌മയെ ചൂഷണം ചെയ്യുന്നു.
ഇന്ന്‌ പഠന വൈകല്യത്തെ കുറിച്ച്‌ അറിയാത്തവര്‍ വിരമളമല്ല. ഇന്ന്‌ ജാതികള്‍ വ്യത്യസ്‌തമായ വികലമായ കാഴ്‌ച്ചപ്പാടിനുവേണ്ടിയാണ്‌ നിലനില്‍ക്കുന്നത്. വേദങ്ങള്‍ അറിയുന്നവരും പഠിപ്പിക്കുന്നവരും പഠിപ്പിക്കുന്നവരും എല്ലാം ബ്രഹ്മണര്‍ ആണ്‌. . ബ്ര ഹ്മത്തെ അറിയുന്നവരാണ് ബ്രാഹ്മണര്‍ . ഇന്ന്‌ അമ്പലങ്ങളില്‍ പൂജ ചെയ്യുന്നവരും, ക്രസ്‌ത്യന്‍പള്ളികളിലെ പുരോഹിതന്മാരും, പാസ്റ്റര്‍മാരും, മുസ്ലീം പള്ളികളിലും മറ്റു ദേവാലയങ്ങളിലും ആരാധനക്കു നേതൃത്വവും കൊടുക്കുന്നവരുമെല്ലാം ഇന്നത്തെ ബ്രാഹ്മണരാണ്‌. .. പോലീസുകാരും, പട്ടാളക്കാരും, മന്ത്രിമാരും എല്ലാവരും ചേര്‍ന്ന്‌ ക്ഷത്രീയരും, ഇന്നത്തെ വ്യാപാരി വ്യവസായികളെല്ലാം ചേര്‍ന്ന്‌ വൈശ്യരുമാണ്‌. ശേഷമുള്ളവരെല്ലാം ശൂദ്രര്‍ ആയിരിക്കണമല്ലോ. ഇവിടെ എവിടയാണ്‌ മതം വരുന്നത്‌? മതം രാഷ്ട്രീയക്കാരുടെ പോലെ ചില നേതാക്കളുടെ സംഭവനയാണ്‌. അവര്‍ക്ക്‌ നേതൃത്വം ലഭിക്കുന്നതിനും, അധികാരവും, പണവും സിദ്ധിക്കുന്നതിനും വേണ്ടി തീര്‍ത്ത മതിലുകളാണ്‌ മതം. ഇവിടെ രാഷ്ട്രീയ നേതാക്കന്മാരും മത നേതാക്കന്മാരും ഭരണകാര്യങ്ങളില്‍ മാത്രം ശ്രദ്ധിക്കുയും, തങ്ങളുടെ അംഗങ്ങളുടെ സംഖ്യാ ബലം വര്‍ദ്ധിപ്പിക്കുകയും അണികളില്‍ തങ്ങള്‍ക്കാവശ്യമായ രീതിയില്‍ പ്രവര്‍ത്തിപ്പിക്കുവാനും പെരുമാറാനും പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്‌തുവരുന്നു. ഇവിടെ മതം എന്ന പേരില്‍ അണികളുടെ അജ്ഞതമൂലം നേതാക്കന്മാര്‍ ജനങ്ങളെ വഞ്ചിക്കപ്പെടുകയും ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്നു. ബുദ്ധ ഭഗവാന്‍ ഹിംസയെ െവെറുക്കുവാന്‍ പഠിപ്പിച്ചു. ക്രിസ്‌തു ഭഗവാന്‍ ശത്രുക്കളെ സ്‌നേഹിക്കുവന്‍ പഠിപ്പിച്ചു. ശത്രുക്കളെ സ്‌നഹിക്കുമ്പോള്‍ ഹിംസ വരികയില്ലല്ലോ. കൃഷണ ഭഗവാന്‍ കര്‍മ്മത്തെ പഠിപ്പിച്ചു. സത്‌കര്‍മ്മങ്ങള്‍ ചെയ്യുന്നവര്‍ക്ക്‌ എവിടെയാണ്‌ ഹിംസയും, ശത്രുക്കളും? നബി തിരുമേനി പാവങ്ങള്‍ക്ക്‌ സക്കാത്തേ്‌ കൊടുക്കുവാന്‍ പഠിപ്പിച്ചു. ഇവടേയും സ്‌ത്‌കര്‍മ്മങ്ങള്‍ തന്നെ ചെയ്യുവാന്‍ ആഹ്വാനം ചെയ്യുന്നു. ഇതില്‍ ഒരോരുത്തരും പറയുന്ന വാക്കിനെയാണോ മതം എന്ന്‌ പറയുന്നത്‌? വാക്കുകള്‍ പലതാണെങ്കിലും ആശയപരമായി എല്ലാം ഒന്നുതന്നെയാണ്‌. അവരവരുടെ സ്വന്തം സ്വാര്‍ത്ഥ തല്‍പ്പര്യത്തിനു വേണ്ടി മതിലുകള്‍ കെട്ടി ജനങ്ങളെ വേര്‍തിരിച്ച്‌ തളച്ചിട്ടിരിക്കുന്നു. നബി തിരുമേനിയായിട്ടോ, ക്രിസ്‌തു ദേവനായിട്ടോ, കൃഷ്‌ണ ഭഗവാനയിട്ടോ, ബുദ്ധ ഭഗവാനായിട്ടോ ഒരു ജാതിയും മതവും ഇവിടെ സൃഷ്ടിക്കപ്പെട്ടിട്ടില്ല. പിന്നെ ഈ വിരോധാഭാസത്തിന്‌ ആരാണ്‌ തിരി കൊളുത്തിയത്‌? ഉത്തരം വളരെ ലളിതം. സ്വാര്‍ത്ഥ താല്പര്യക്കാര്‍ .
അടുത്ത ഏതാനും വര്‍ഷങ്ങളായി മുഴങ്ങി കേള്‍ക്കുന്ന ഒന്നാണല്ലോ പഠന വൈകല്യം. പഠന വൈകല്യം എന്നത്‌ ബുദ്ധിക്കുറവിനെയല്ല സൂചിപ്പിക്കുന്നത്‌. എല്ലാ കുട്ടികള്‍ക്കും എല്ലാ വിഷയങ്ങളിലും ഒരു പോലെ ശോഭിക്കുവാന്‍ കഴിയുകയില്ല. ചിലര്‍ക്ക്‌ ഭാഷാ വൈകല്യവും, മറ്റു ചിലര്‍ക്ക്‌ ഗണിത വൈകല്യവും മറ്റും കാണും. എല്ലാവര്‍ക്കും എന്‍ജിനീയറും, ഡോക്റ്ററും, വക്കീലും, അക്കൗണ്ടന്റും മറ്റും ആകാന്‍ സാധിക്കുകയില്ലല്ലോ. അതുകൊണ്ട്‌ കുട്ടികള്‍ അവരവരുടെ താല്‍പര്യത്തിനു അനുസരിച്ചു പഠിച്ച്‌ ജോലി സമ്പാദിക്കുന്നു. വിജയിക്കുവാനാകുന്ന മേഖലകളില്‍ അവര്‍ വിജയം കൈ വരിക്കുന്നു. ഇതിനടയില്‍ എവിടെയാണ്‌ വര്‍ഗ്ഗീയതയും മതവും കടന്നു കൂടിയതെന്ന്‌ മനസ്സിസാകുന്നില്ല. അഹം ബ്രഹ്മാസ്‌മി എന്ന്‌ ഗീതയിലും, ഞാനും എന്റെ പിതാവും ഒന്നാകുന്നു എന്ന്‌ ക്രിസ്‌തുവും പറയുന്നു. പിതാവ്‌-പുത്രന്‍--പരിശുദ്ധാത്മാവ്‌ എന്ന്‌ ക്രിസ്‌താനികളും, ബ്രഹ്മ-വിഷ്‌ണു-മഹേശ്വരന്‍ എന്നീ ത്രീത്വങ്ങള്‍ എല്ലാറ്റിലും ഉള്‍കൊണ്ടിരിക്കുന്നു.
സത്യം എന്നതിനെ പിരിച്ചെഴുതുമ്പോള്‍ സത്‌ + തി + യം എന്നാകുന്നു. സത്‌ = പ്രാണന്‍, തി = അന്നജം, യം = ഊര്‍ജ്ജം/ അഗ്നി. അതായത്‌ സൃഷ്ടി - സ്ഥിതി - സംഹാരം. പ്രാണമയ കോശം + അന്നമയകോശം + ഊര്‍ജ്ജമയ കോശം. ബ്രഹ്മാവ്‌ + വിഷ്‌ണു + ശിവന്‍. സൃഷ്ടി + സ്ഥിതി + സംഹാരം. ഇവ മൂന്നും ഒന്നായാല്‍ ഓംകാരം. ബൈബിളില്‍ പറയുന്ന ആദിയിലുള്ള വചനം. അതായത്‌ പ്രപഞ്ച തത്വം. അത്‌ പ്രണവ മന്ത്രം. സാക്ഷാല്‍ പരബ്രഹ്മം. വശ്‌ എന്ന പദത്തില്‍ നിന്നാണ്‌ ശിവ്‌ എന്ന പദം വന്നത്‌. വശ്‌ തിരിച്ചഴുതുമ്പോള്‍ ശിവ്‌ എന്നയി മാറും. ശി യിലെ ഈ കാരം പോയല്‍ ശവ്‌ എന്നയി തീരും. അതായത് ശവം-ജീവനില്ലത്തത്. ശിവന്‍ പ്രകാശമയനാണ്‌. തീ നാളത്തിനെ തല തിരിച്ചു പിടിച്ചാല്‍ കാണുന്നതാണ്‌ ശിവ ലിംഗം. ശിവന്‍ അഭിഷേക പ്രിയനാണ്‌. അതു കൊണ്ടാണ്‌ ശിവന്‌ ധാര ചെയ്യുന്നത്‌.
ഇന്നത്തെ പ്രപഞ്ചവും, ലോകവും, ഭാരതവും ഒരു പരിവര്‍ത്തനത്തിന്റെ പാതയിലാണ്‌. പ്രപഞ്ചം കലിയുഗത്തില്‍ നിന്ന്‌ സത്യ യുഗത്തിലേക്ക്‌., ലോകം കീഴ്‌മേല്‍ മറഞ്ഞ്‌ അശാന്തിയിലേക്ക്‌, ഭാരതമാകട്ടെ ആദ്ധ്യാത്മകത കൈ വിട്ട്‌ പാശ്ചത്യ സംസ്‌കാരത്തിലേക്ക്‌. . ഭാരത മക്കള്‍ എന്ന്‌ പരസ്‌പര സ്‌നേഹം, ബഹുമാനം, അംഗീകീരം, എളിമ എന്നിവ കൈ വിടുവാന്‍ തുടങ്ങിയോ അന്നു മുതല്‍ ഭരത മക്കള്‍ കേഴുവാന്‍ തുടങ്ങി. അശാന്തി പടര്‍ന്നു തുടങ്ങി. ഭാരതം എല്ലാ അവസ്ഥകളേയും ഒരു പോലെ ഉള്‍കൊള്ളുവാനും വേണ്ട വിധത്തില്‍ തരണം ചെയ്യുവാന്‍ പഠച്ചിരുന്നു. അതിനു മാത്രം കെല്‍പ്പുണ്ടായിരുന്നു. പാശ്ചാത്യ സംസ്‌കാരത്തിന്റേയും അണു കുടുംബത്തിന്റേയും ആവിര്‍ഭാവത്തോടെ അവ പാടെ നശിച്ചു കൊണ്ടിരിക്കുന്നു. വികലമായ രതി വൈകൃതങ്ങള്‍ ഏറി വരുന്നു. കൊച്ചു കുട്ടികള്‍ പോലും ഭയ ഭക്തിയോടെ പെരുമാറുവാന്‍ പഠിക്കുന്നില്ല. അവരെ പരിശിലിപ്പിക്കുന്നില്ല. സ്വാര്‍ത്ഥത എവിടേയും എപ്പോഴും കുത്തി നിറക്കുവാന്‍ പഠിപ്പിക്കുന്നു. റോള്‍ മോഡലിംഗ്‌ കാലം നഷ്ടപ്പെട്ടു. അയാളെ കണ്ടു പഠിക്ക്‌ എന്ന്‌ പറയുന്ന കാലം പോയ്‌പോയീ. ആരെകണ്ടാലും പ്രായമായവരെ പോലും പേരു വിളിക്കുന്ന കാലമാണിത്‌. ഭയ-ഭക്തി-ബഹുമാനത്തിന്റെ കാലം മറഞ്ഞു പോയി. നമ്മളില്‍ പലരും അനുഗ്രഹിക്കുവാന്‍ മറന്നു പോയി. ഇന്ന്‌ നന്നായി ശകാരിക്കുവാനും, നിന്ദിക്കുവാനും, ശപിക്കുവാനും ആവോളം ജനങ്ങള്‍ പഠിച്ചു.
പണ്ടുകാലങ്ങളില്‍ പുഴ കടവുകളിലെ ആബാല വൃദ്ധ ജനങ്ങളുടെ കുളി പതിവുണ്ടായിരുന്നു. വഴി വക്കിലെ ആ കുളികള്‍ പലരും രസിച്ചിരുന്നു. ആസ്വദിച്ചിരുന്നു. മാറുമറച്ചും, ഈറനണഞ്ഞും, അര്‍ദ്ധനഗ്നാംഗികളായി തോര്‍ത്തുമുണ്ട്‌ കൊണ്ട്‌ തലമുടി കെട്ടിവെച്ചും സ്‌ത്രീകള്‍ കടവില്‍ നിന്ന്‌ വീട്ടിലേക്ക്‌ പോകുന്ന ഒരു കാഴ്‌ച ഉണ്ടായിരുന്നു. അന്ന് ആരും വഴിവക്കില്‍ വെച്ച്‌ കിന്നാരം ചൊല്ലുമെന്നല്ലാതെ പിടിച്ചു വലിക്കറില്ല. ഇന്ന്‌ സ്വന്തം കുളിമുറിയില്‍ വെച്ച്‌ കുളി പരമ രഹസ്യമാക്കി നിഗൂഢതകള്‍ കുത്തി നിറച്ചുവെച്ചു തുടങ്ങി. ആ നിഗൂഢതകള്‍ മറ നീക്കുവാന്‍ കൗമാരകാര്‍ക്ക്‌ കൗതുകം തുടങ്ങിയതോടെ ഒളികാമറകള്‍ കുളിമുറികളില്‍ സ്ഥാനം പിടിച്ചു തുടങ്ങി. രതി കൂടുതല്‍ രഹസ്യമാക്കുന്‍ തുടങ്ങിയതോടെ കൗമാരക്കാരുടെ ജിജ്ഞാസ വര്‍ദ്ധിക്കുവാന്‍ തുടങ്ങി. ആ ജിജ്ഞാസ അവരില്‍ മാത്രമല്ല മുതില്‍ന്നവരില്‍ പോലും മാനസീക വൈകല്യങ്ങള്‍ ഉണ്ടാക്കുവാന്‍ തുടങ്ങി.
പട്ടിണിയേക്കാള്‍ തീക്ഷ്‌ണതയുണ്ട്‌ കാമാസക്തിക്ക്‌.. വികാരങ്ങള്‍ എല്ലാം ഊര്‍ജ്ജങ്ങളാണ്‌. സന്തോഷവും, സങ്കടവും, രതിയും എല്ലാം ഊര്‍ജ്ജങ്ങളാണ്‌. ഊര്‍ജ്ജങ്ങളെ ഒരിക്കലും തടയുവന്‍ കഴിയുകയില്ല. തടയുന്നത്‌ അപകടകരമാണ്‌. കേരളത്തില്‍ പണ്ട്‌ ചില നായര്‍ സ്‌ത്രീകള്‍ പര പുരഷന്മാരുടെ വരവും കാത്ത്‌ ഒരു കിണ്ടി വെള്ളം പുറത്തെ ഉമ്മറ പടിയില്‍ കരുതി കാത്തിരിക്കുക പതിവുണ്ടായിരുന്നു. ബ്രാഹ്മണര്‍ അടക്കം പല ഉന്നതരും കീഴാളന്മാരുടെ കുടിലികളില്‍ സ്‌ത്രീകളുടെ കൂടെ രാ പര്‍ത്തിരുന്നു. രാജകുടുംബങ്ങളില്‍ പുരുഷ സേവകരെ വന്ധീകരിച്ചിരുന്നു. പണ്ട്‌ മുട്ട്‌ വരെ മറച്ചിരുന്ന സ്‌ത്രീ പുരുഷന്മാരെ കാണാമയിരുന്നു. മാറു മറക്കാത്ത സ്‌ത്രീകള്‍ തലയില്‍ ഭാരമേറ്റി സ്‌തന കുംഭങ്ങള്‍ കുലുക്കി നടന്നു പോകുന്നതു കാണാമായിരുന്നു. അന്ന്‌ ആരും ആരേയും പരസ്യമായി കടന്നു പിടിക്കുകയോ ഉപദ്രവിക്കുകയോ ചെയ്‌തിട്ടില്ല.എന്നാലും അപൂര്‍വ്വം തട്ടി കൊണ്ടു പോകലും മറ്റും ഉണ്ടായിതായി നിഷേധിക്കുന്നില്ല. പണ്ട്‌ ക്ഷേത്രങ്ങളില്‍ രതി ക്രീഡകള്‍ പരസ്യമായി കൊത്തി വെച്ചിരുന്നു. മുതിര്‍ന്നവര്‍്‌ രതി സംവാദങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു.അന്ന്‌ രതി ഇന്നത്തേക്കാള്‍ അല്‍പം സ്വാതന്ത്ര്യത്തോടുകൂടിയായിരന്നു. അന്ന്‌ കുട്ടികള്‍ ആണ്‍ പെണ്‍ വ്യത്യാസം ഇല്ലതെ കൂടി കളിക്കുമായിരുന്നു. അന്ന്‌ അവര്‍ അവരുടെ ഗൂഹ്യ ഭാഗങ്ങളെ സ്‌പര്‍ശിച്ചു കാണുമായിരിക്കും. എന്റെ ഒരു സുഹൃത്ത്‌ പറഞ്ഞത്‌ ഇപ്രകാരമാണ്‌. അയാളുടെ ഭാര്യ നാട്ടിന്‍ പുറത്തുകാരിയായിരുന്നു. ഇയാള്‍ പട്ടണവാസിയും. ഇയാള്‍ വിവാഹം കഴിഞ്ഞ്‌ മധുവിധുവിന്‌ യാത്ര പോയി. ഹോട്ടല്‍ മുറിയല്‍ വെച്ച്‌ രതിക്രീഡ ആരംഭിച്ചപ്പോള്‍ ഭാര്യ ചോദിച്ചുവത്രെ ഇതാണോ മധുവിധു? അതെയെന്ന് സുഹൃത്ത്‌ മറുപടി നല്‍കിയപ്പോള്‍ , ഇതാണെങ്കില്‍ ഞാന്‍ മുമ്പ്‌ കൂട്ടുകാരൊടൊത്ത്‌ പറമ്പില്‍ ചെയ്‌തിട്ടുണ്ട്‌ എന്ന്‌ മറുപടി പറഞ്ഞുവത്രെ. നാട്ടിന്‍ പുറത്ത്‌ വിശാലമായ പറമ്പില്‍ കാലികളെ മേയ്‌ച്ചു നടക്കുന്ന ഒരു പെണ്‍കുട്ടിയായിരുന്നു അവര്‍ . ഇവിടെ ആ പെണ്‍കുട്ടി എത്ര നിഷ്‌കളങ്കതയോടെയാണ്‌ അക്കാര്യം വെളിപ്പെടുത്തിയത്. അതുപോലെ പണ്ട് ദൂരദേശത്തേക്കു വ്യാപരത്തിനു പോകുന്ന വ്യാപരികള്‍ തങ്ങളുടെ ഭാര്യയെ സുഹൃത്തിന്റെ കുടുംബത്തില്‍ ഏല്‍പ്പിച്ചിട്ടാണ്‌ പോയിരുന്നത്‌. വ്യാപരി തിരച്ചുവരുമ്പോള്‍ തന്റെ ഭാര്യ സുഹൃത്തില്‍ നിന്ന്‌ ഗര്‍ഭണിയായി രണ്ടോ, മുന്നോ മക്കളുടെ മാതാവായിരിക്കും. എന്നാല്‍ സുഹത്തിന്‌ വേറെ ഭാര്യയും മക്കളും ഉണ്ടാരിക്കും. വ്യാപാരി സുഹൃത്തിന്‌ അന്യ നാട്ടില്‍ വേറെ ഭാര്യയും കുട്ടികളും ഉണ്ടായിരിക്കും.
പണ്ട്‌ യേശു പറഞ്ഞ ഒരു വാക്കാണ്‌ എനിക്ക്‌ ഓര്‍മ്മ വരുന്നത്‌. ഒരു വേശ്യ സ്‌ത്രീയെ യേശുവിന്റെ മുന്നില്‍ കൊണ്ടുവന്നു കല്ലെറിയാന്‍ ശ്രമിച്ചപ്പോള്‍, ജനങ്ങളോട്‌ യേശു പറഞ്ഞതെന്തെന്നാല്‍ ' നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ ആദ്യം കല്ലെറിയട്ടെ' എന്നാണ്‌. അന്ന്‌ അതിന്‌ ആരും ഉണ്ടായില്ല. ഇന്ന്‌ സദാചാരം പറയുന്നവരോട്‌ എനിക്ക്‌ പറയാനുള്ളതും യേശുവിന്റെ വാക്കുകളാണ്‌. സ്വന്തം മന്തുകാല്‍ മണലില്‍ പൂഴ്ത്തി വെയ്‌ക്കുകയും മറ്റുള്ളവരെ മന്താ എന്ന്‌ ആക്ഷപിക്കുകയും ചെയ്യുന്ന ഒരു ജന സമൂഹമാണിന്നുള്ളത്‌.. സ്വന്തം കണ്ണില്‍ കോലിരിക്കേ അന്യന്റെ കണ്ണിലെ കരട്‌ തപ്പി നടക്കുന്ന ഒരു ജന സമൂഹമാണിന്നുള്ളത്‌. സ്‌ത്രീ രക്ഷവിമോചന സമരങ്ങളും, സ്‌ത്രീ ശാക്തീകരണ ബോധവല്‍ക്കരണവും , സ്ത്രീ പരിരക്ഷ നിയമ നിര്‍മ്മാണവും ഇന്ന്‌ അവശ്യത്തിലേറെയുണ്ട്‌. . എന്നിട്ട്‌ സ്‌ത്രീ സമുഹത്തിന്‌ വേണ്ടത്ര പരിരക്ഷയും മാന്യതയും കൈവന്നുവോ? സ്‌ത്രീകളുടെ വസ്‌ത്രധാരണമാണ്‌ പീഢനങ്ങള്‍ക്ക്‌ കാരണമാകുന്നതെന്ന്‌ ഇന്ന്‌ പരക്കെ പറയപ്പെടുന്നു. മാദ്ധ്യമങ്ങളാണ്‌ ഇത്തരം പ്രവര്‍കളെ പ്രോത്സാഹിപ്പിക്കുന്നതെന്ന്‌ മറ്റൊരു ആക്ഷപമുണ്ട്‌. ആക്ഷേപങ്ങള്‍ക്കും പീഢനങ്ങള്‍ക്കും ഒന്നിനും ഒരു അയവു വന്നിട്ടില്ല.
ഒരുക്ലീനിക്ക്‌ റിപ്പോര്‍ട്ട്‌:. ഒരു വിദ്യാര്‍ത്ഥി നന്നയി പഠിച്ചുകൊണ്ടിരുന്നു. അടുത്ത കലാത്ത്‌ അവനെ ഒരു ട്യൂഷന്‍ ടീച്ചറെ ഏല്‍പ്പിച്ചു. അതിനു ശേഷം അവന്റെ പഠനം മന്ദഗതിയിലായി. വീട്ടുകാര്‍ അവനെ ഒരു സൈക്കോളജിസ്‌റ്റിനെ കാണിച്ചു. കാരണം തിരക്കിയപ്പോള്‍ , ടീച്ചര്‍ ഇവന്‌ കണ്‌ക്ക്‌ കൊടുത്ത്‌ അടുക്കളയിലേക്ക്‌ പോകും. പിന്നെ കുറച്ചു കഴിഞ്ഞേ തിരിച്ചു വരൂ. അപ്പോള്‍ ഇവന്റെ കൂടെയുള്ള പെണ്‍കുട്ടിയുമായി രതി ക്രീഡകളില്‍ ഏര്‍പ്പെടുമായിരുന്നുവത്രെ. ഇപ്പള്‍ പഠിക്കുവാന്‍ ഇരിക്കുമ്പോള്‍ അവന്‌ രതിലീലകളുടെ ചിന്തകള്‍ മൂലം പഠിക്കുവാന്‍ കഴിയുന്നില്ലത്രെ. മറ്റൊന്നുകൂടി. ഒരു നേഴ്‌സറി സ്‌കൂളില്‍ ഒരു കുട്ടിയുടെ കരച്ചില്‍ കേട്ട്‌ ടീച്ചര്‍ ചെന്ന്‌ നോക്കുമ്പോള്‍ ഒരുപണ്‍കുട്ടിയുടെ വസ്‌ത്രങ്ങള്‍ നാല്‌ ആണ്‍കുട്ടികള്‍ ചേര്‍ന്ന്‌ ഉരിഞ്ഞ്‌ നില്‌ക്കുന്നതായിട്ടാണ്‌ കണ്ടത്‌. ഇതിനെ പ്രേരിപ്പിച്ചത്‌ കാര്‍ട്ടുണ്‍ ചാനലുകളാണെന്ന്‌ ചോദ്യം ചെയ്യലില്‍ നിന്ന് മനസ്സിലായി.
പണ്ട്‌ കുട്ടികള്‍ വളരുകയായിരുന്നു. ഇന്ന്‌ കുട്ടികളെ ബന്ദികളാക്കി മൃഗങ്ങളെപ്പോലെ വളര്‍ത്തുകയാണ്‌. സ്വന്തം സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കു വേണ്ടി വളര്‍ത്തുകയാണ്‌. കുട്ടികള്‍ക്ക്‌ ഒരു തരത്തിലുള്ള സ്വാതന്ത്ര്യവും ഇല്ല. അവര്‍ അക്ഷമരാണ്‌. സുരക്ഷിത ബോധം അവര്‍ക്ക്‌ നഷ്ടപ്പെട്ടു. ധന സമ്പാദനത്തിനു വേണ്ടി വളര്‍ത്തുന്ന വളര്‍ത്തു മൃഗങ്ങളായി മാറി. ഇയിടെ ഒരു പെണ്‍കുട്ടി പറയുന്നതു കേട്ടു, " എടാ നീ എന്റെ എവിടെ വേണമെങ്കിലും പിടിച്ചോളൂ. പക്ഷേ എനിക്കു പണം വേണം". എത്ര അധപതിച്ച സംസ്‌കാരം. ഇന്ന്‌ വീമ്പടിക്കുന്ന എത്ര ദമ്പതികള്‍ക്ക്‌ തന്റെ ഇണയെ രതീ ക്രീഡകളിലൂടേയും അല്ലാതേയും തൃപ്‌തിപ്പെടുത്തുവാന്‍ കഴിയുന്നുണ്ട്‌. പുരുഷന്മാര്‍ പലപ്പോഴും ഒരു കാമശമനത്തിനായിരിക്കും തന്റെ ഇണയെ സമീപിക്കുക. വാടി തളര്‍ന്ന സ്‌ത്രീ തന്റെ ഇണയുടെ സാമീപ്യം ചിലപ്പോള്‍ നിഷേധിക്കുകയോ, അല്ലെങ്കില്‍ വെട്ടു തടി പോലെ മലര്‍ന്നു കിടന്നു കൊടുക്കുകയോ ചെയ്യുന്നു. രതി ഒരു ശാരീരിക പ്രവര്‍ത്തനത്തില്‍ മാത്രം ഒതുങ്ങുന്ന ഒരു പ്രവര്‍ത്തിയല്ല. അതിന്‌ ഒരു മാനസ്സീക തലം കൂടിയുണ്ട്‌. നമ്മുടെ ശരീരത്തിലെ മറ്റു അവയവങ്ങളെ പോലെ ഗൂഹ്യ അവയവങ്ങളെ കാണുകയോ ബഹുമാനത്തോടെ നോക്കി കണുകയോ ചെയ്യുന്നില്ല. ഈശ്വരന്‍ തന്ന ഒരു നല്ല അവയവമായിട്ട്‌ പലരും അതിനെ കാണുന്നില്ല. പലരും ലൈംഗീക അവയവത്തെ അറപ്പോടും വെറുപ്പടും, നിന്ദയോടും കൂടി നോക്കി കാണുന്നു.
രതി പവിത്രമാണ്‌. അത്‌ നിഷേധിക്കപ്പെടുവാന്‍ പടില്ല. രതി ഊര്‍ജ്ജത്തെ ഒരു നല്ല സ്വര്‍ഗ്ഗീയ ആനന്ദാനുഭൂതി കൈവരിക്കുവാന്‍ ഉപയോഗിക്കാം. രതി ഊര്‍ജ്ജത്തെ ദൂര്‍വിനിയോഗം ചെയ്യരുത്‌. പരസ്‌പരം മനസ്സിലാക്കി രതി ക്രീഡകളില്‍ ചേരുക. ഇണ ചേരുമ്പോള്‍ അഹം നഷ്ടപ്പെടുന്നു. അഹം ഉണ്ടെങ്കില്‍ രതിമൂര്‍ച്ഛയുടെ അനുഭവം ലഭിക്കുകയില്ല. 55 വയസ്സിനോട്‌ അനുബന്ധിച്ച്‌ പുരഷന്മാര്‍ക്ക്‌ ലിംഗ ബലക്കുറവും. സ്‌തീകള്‍ക്ക്‌ ആര്‍ത്തവിരാമവും സംഭവിക്കാം. അതു കൊണ്ടുമാത്രം ലൈംഗീക തൃഷ്‌ണ ഉണ്ടാകാതിരിക്കണമെന്നില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ മറ്റു രീതികള്‍ അവലംബിക്കുക. ഔഷധ പ്രയോഗം താരതേമെന്യ കുറക്കുക. രതി ക്രീഢ വേളകളില്‍ കലഹം പാടില്ല. പ്രായഭേദമെന്യേ രതിലീലകളില്‍ ഏര്‍പ്പെടാമെന്ന്‌ കാമ ശാസ്‌ത്രവും തന്ത്ര ശാസ്‌ത്രവും അഭിപ്രായമുണ്ട്‌. ഇന്നത്തെ ദുരവസ്ഥക്ക്‌ കാരണം ഒരു പരധിവരെ മനുഷ്യരുടെ സ്വാര്‍ത്ഥതയും, സ്വതന്ത്രമായി പരസ്‌പരം ഇടപെടാത്തതുമാണ്‌ ഇന്നത്തെ രതി സംബന്ധിച്ച അസഹിഷ്‌ണതക്കു കാരണം. സ്വതന്ത്ര പരസ്യ രതിയെ ഞാന്‍ അംഗീകരിക്കുന്നില്ല. സ്വാതന്ത്ര്യത്തിനോടൊപ്പം നിയന്ത്രണവും വേണം. അല്ലെങ്കില്‍ അപകടമാണ്‌. കുട്ടികള്‍ ഇന്ന്‌ പാശ്ചാത്യ സംസ്‌കാരം അനുകൂലിക്കുന്നവരാണ്‌. മലയാളം ചാനലുകളില്‍ അവതാരികര്‍ ഇംഗ്ലീഷില്‍ തകര്‍ക്കുകയാണ്‌. വൃദ്ധരായ ഒരുകൂട്ടര്‍ ഇവരുടെ വിടുവായാടിത്തരം ക്ഷമയോടെ കേട്ടിരിക്കുന്നത്‌ ചാനലുകാരുടെ ഭാഗ്യം. ഇംഗ്ലീഷിനേക്കള്‍ നല്ല പദസമുച്ചയമുണ്ട്‌ മലയാളഭാഷക്ക്‌. അതുപയോഗപ്പെടുത്തുവാനാവത്ത മലയാളഭാഷയുടെ നിര്‍ഭാഗ്യം. പാശ്ചാത്യ സംസ്‌കാരം നാടിന്‌ ആപത്ത്‌. ഒരു പുതിയ രതി സംസ്‌കാരം വളര്‍ത്തി വരണം. ആല്ലെങ്കില്‍ രതി അസഹിഷ്‌ണത ഇനിയും വര്‍ദ്ധിക്കും.
ഈ വിഷയം ഇനിയും തുടരാനുണ്ട്‌. തല്‍ക്കാലം ഒരു ഇടവേള നല്‍കുന്നു. നന്ദി. നമസ്‌കാരം.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ